Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദുബൈ...

ദുബൈ കമ്പനിയുമായി ഖത്തർ എനർജിയുടെ കരാർ

text_fields
bookmark_border
ദുബൈ കമ്പനിയുമായി ഖത്തർ എനർജിയുടെ കരാർ
cancel

ദോഹ: ദുബൈ ആസ്ഥാനമായ ഇനോക് ഗ്രൂപ്പുമായി ഊർജ മേഖലയിലെ സഹകരണ കരാറിൽ ഒപ്പുവെച്ച് ഖത്തർ എനർജി. 10 വർഷത്തെ കരാർപ്രകാരം 12 കോടി ബാരൽ പെട്രോളിയം കണ്ടൻസേറ്റുകൾ ഇനോകിന് വിതരണം ചെയ്യുമെന്നാണ് ധാരണ. ഖത്തറും യു.എ.ഇയും നയതന്ത്രബന്ധം പുനഃസ്ഥാപിച്ചതിനു പിന്നാലെയാണ് വ്യാപാര കരാര്‍ നിലവിൽവന്നത്. കരാര്‍പ്രകാരം ജൂലൈ മാസം മുതല്‍ കണ്ടന്‍സേറ്റുകളുടെ വിതരണം ആരംഭിക്കും.

വരുംകാലങ്ങളില്‍ കണ്ടന്‍സേറ്റുകളുടെ അളവ് വര്‍ധിപ്പിക്കാനുള്ള വ്യവസ്ഥയും കരാറിലുണ്ട്. ഖത്തറിന്റെ നോര്‍ത്ത് ഫീല്‍ഡ് ഈസ്റ്റ്, നോര്‍ത്ത് ഫീല്‍ഡ് സൗത്ത് എണ്ണപ്പാട വിപുലീകരണ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ സാന്ദ്രത കുറഞ്ഞ പ്രകൃതിവാതക ഉല്‍പന്നങ്ങള്‍ ഇവിടെനിന്ന് കയറ്റുമതി ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarQatar Energy
News Summary - Qatar Energy's agreement with Dubai company
Next Story