Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചിലങ്ക...

ചിലങ്ക വാർഷികാഘോഷം സംഘടിപ്പിച്ചു

text_fields
bookmark_border
ചിലങ്ക വാർഷികാഘോഷം സംഘടിപ്പിച്ചു
cancel
camera_alt

റിയാദിൽ ചിലങ്ക നൃത്തവിദ്യാലയം സംഘടിപ്പിച്ച 'നൃത്തോത്സവ് 2023' പരിപാടി ശ്രീലങ്കൻ അംബാസഡർ പി.എം. ഹംസ ഉദ്ഘാടനം ചെയ്യുന്നു

റിയാദ്: റിയാദിലെ നൃത്തവിദ്യാലയമായ ചിലങ്ക 19ാം വാർഷികാഘോഷം സംഘടിപ്പിച്ചു. 'നൃത്തോത്സവ് 2023' എന്ന പേരിൽ എക്സിറ്റ് 30ലെ അമിക്കാൻ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടികൾ സൗദിയിലെ ശ്രീലങ്കൻ അംബാസഡർ പി.എം. ഹംസ ഉദ്ഘാടനം ചെയ്തു. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. റീന കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടന്ന നൃത്തോത്സവത്തിൽ വിവിധ ഇനങ്ങളിലായി 80ഓളം കുട്ടികൾ പങ്കെടുത്തു. 65ഓളം കുട്ടികൾ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയിൽ അരങ്ങേറ്റം നടത്തി.

ശാസ്ത്രീയ നൃത്തരൂപങ്ങൾക്കു പുറമെ ഒപ്പനയും സിനിമാറ്റിക് നൃത്തങ്ങളും അരങ്ങേറി. കൊച്ചുകുട്ടികൾ അവതരിപ്പിച്ച യോഗ ഡാൻസ് ശ്രദ്ധേയമായി. അലക്സ് കൊട്ടാരക്കര, ദീപക്, രഘുനാഥ് പറശ്ശിനിക്കടവ്, വല്ലി ജോസ് തുടങ്ങിയവർ പങ്കെടുത്തു. നൃത്തവിദ്യാർഥികളുടെ രക്ഷിതാക്കളുടെ പ്രതിനിധിയായി മധുസൂദനൻ ചടങ്ങിൽ സംസാരിച്ചു. ശബാന അൻഷാദ്, പവിത്രൻ, അഭിനിത് ബാബു, അഭിനന്ദ ബാബു എന്നിവർ ഗാനങ്ങൾ ആലപിച്ചു. ജസ്റ്റീന ലിനു വയലിനിൽ വായിച്ച ഗാനം സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റി. മധു, സുകേഷ്, സൂരജ്, സുജിത്, ഹരികൃഷ്ണൻ, റിജു, നിവേദ്, ശ്രീകുമാർ, ബിജു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. റൈഷ മധു, ശ്രീഷ സുകേഷ്, നീതു ലാൽ, സ്മിത സൂരജ് എന്നിവർ കുട്ടികളെ അണിയിച്ചൊരുക്കി. ഷമാൽ, സുകേഷ്, രൂപേഷ് എന്നിവർ രംഗ സജ്ജീകരണം നടത്തി. പ്രവീൺ സാങ്കേതികവും റസാഖ് ശബ്ദനിയന്ത്രണവും കൈകാര്യം ചെയ്തു. ഗിരിജൻ സ്വാഗതവും അവതാരകൻ കൂടിയായ സജിൻ നിഷാൻ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiaChilanka
News Summary - Chilanka Annual celebration
Next Story