Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയുവ ഗായകൻ ഹിഷാം...

യുവ ഗായകൻ ഹിഷാം അബ്ദുൽ അസീസിനെ ജിദ്ദ ഐ.ടി സോക്കർ എഫ്.സി ആദരിച്ചു

text_fields
bookmark_border
Honouring ceremony
cancel
camera_alt

യുവ ഗായകൻ ഹിഷാം അബ്ദുൽ അസീസിനെ ജിദ്ദ ഐ.ടി സോക്കർ എഫ്.സി ആദരിച്ചപ്പോൾ

ജിദ്ദ: പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ , കുട്ടിക്കുപ്പായം റിയാലിറ്റി ഷോ ഫെയിം മാസ്റ്റർ ഹിഷാം അബ്ദുൽ അസീസിനെ ഐ.ടി സോക്കർ എഫ്‌.സി ആദരിച്ചു. ഷറഫിയ സഫയർ ഹോട്ടലിൽ പരിപാടിയിൽ ഐ.ടി സെവൻസ് ഫെസ്റ്റ് 2024 ഫുട്ബാൾ ടൂർണമെന്റിന്റെ വൻ വിജയത്തിൽ പങ്കാളികളായ റാഫി ബീമാപള്ളി, കെ.സി ബഷീർ ചേലമ്പ്ര, നിഷാദ് മക്കരപ്പറമ്പ്, അബ്ദുൽ ഫത്താഹ്, ഹാരിസ് ബാബു എന്നിവരെയും ആദരിച്ചു.

കുറഞ്ഞ നാളുകൾകൊണ്ട് നാട്ടിലും പ്രവാസ ലോകത്തും നിരവധി വേദികളിൽ കലാ സ്നേഹികളുടെ മനസ്സിലേക്കു ഇടം നേടിയ മികച്ച കലാകാരാനാണ് അങ്ങാടിപ്പുറം സ്വദേശിയായ യുവഗായകൻ ഹിഷാം. കലയോടപ്പം സാധാരണ കുടുംബത്തിൽവളർന്ന ഹിഷാം പഠിത്തത്തിലും മികച്ച നിലവാരം പുലർത്തുകയും പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയത്തിലും എപ്ലസ് നേടുകയും ചെയ്തു.ഐ.ടി സെവൻസ് എഫ്. സി സംഘടിപ്പിച്ച രണ്ടാമത് സെവൻ ടൂർണമെന്റിൽ ഫൈനലിൽ ഹിഷാമിന്റെ ഗാനാലാപനം കലാകായിക പ്രേമികൾ നെഞ്ചിലേറ്റുകയായിരുന്നു. ഭാവിയിലും ഇനിയും ഒരുപാട് അവസരങ്ങൾ ഉണ്ടാകട്ടെയെന്ന് ഭാരവാഹികൾ അനുമോദന പ്രസംഗത്തിൽ പറഞ്ഞു. നാസർ കണ്ണൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഐ.ടി സോക്കർ എഫ്‌.സി എക്സിക്യൂട്ടീവ് അംഗങ്ങൾ, അബ്ദുൽ നസീർ കിഴക്കേത്തലക്കൽ , സത്താർ പരിയാരത്ത്, അഹമ്മദ് കബീർ കാരി, അൻസാർ അഹ്‌മദ്‌ ,യു.കെ റിയാസ് , നസ്‌റു കീശ്ശേരി , നാസർ താനാരി , അബ്ദുൽ റഷീദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JeddahHonouring Ceremony
News Summary - Honouring ceremony
Next Story