Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇൻഡ്യ മുന്നണി...

ഇൻഡ്യ മുന്നണി അധികാരത്തിൽ വന്നാൽ പ്രവാസികൾക്കായി പ്രത്യേക വകുപ്പും മന്ത്രിയും -രമേശ് ചെന്നിത്തല

text_fields
bookmark_border
Jubail fest 2024
cancel
camera_alt

ഒ.ഐ.സി.സി ജുബൈൽ കമ്മിറ്റി സംഘടിപ്പിച്ച ‘ജുബൈൽ ഫെസ്റ്റ് 2024’നോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനത്തിൽ രമേശ് ചെന്നിത്തല സംസാരിക്കുന്നു

ജുബൈൽ: ഈ തെരഞ്ഞെടുപ്പിൽ ‘ഇൻഡ്യ’ മുന്നണി അധികാരത്തിൽ വന്നാൽ പ്രവാസികൾക്കായി പ്രത്യേക വകുപ്പും മന്ത്രിയും ഉണ്ടാകുമെന്ന് കോൺഗ്രസ് നേതാവും എ.ഐ.സി.സി വർക്കിങ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തല. ഒ.ഐ.സി.സി ജുബൈൽ കമ്മിറ്റി സംഘടിപ്പിച്ച ‘ജുബൈൽ ഫെസ്റ്റ് 2024’നോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ അധ്വാനമാണ് കേരളത്തിന് താങ്ങായി വർത്തിക്കുന്നത്. അവരുടെ കർമ്മ ശേഷി ഫലപ്രദമായി ഉപയോഗിക്കാൻ ഇനിയും നാടിന് സാധിച്ചിട്ടില്ല. ലോക കേരളസഭ ഉൾപ്പെടെയുള്ളവ വരേണ്യ വർഗ്ഗത്തിന്റെ സഭയായാണ് പ്രവർത്തിക്കുന്നത്. ഭരണ നേട്ടങ്ങളൊന്നും നരേന്ദ്ര മോദിക്ക് അവകാശപ്പെടാനില്ല. നെഹ്രുവും ഇന്ദിരാഗാന്ധിയും, മൻമോഹൻ സിങ്ങും ഇരുന്ന കസേരയിലിരുന്ന് അദ്ദേഹം ജനങ്ങളെ ഭിന്നിപ്പിക്കുന്നു. ജനദ്രോഹ നടപടികളിൽ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരിൽ നിന്ന് വിഭിന്നമല്ല. കേരളത്തിലെ മുഴുവൻ സീറ്റുകളിലും യു.ഡി.എഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദമ്മാം റീജനൽ പ്രസിഡന്റ് സമ്മേളനം ഇ.കെ. സലിം ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ജുബൈൽ ഏരിയ പ്രസിഡന്റ് നജീബ് നസീർ അധ്യക്ഷത വഹിച്ചു. അൽ ഹുമൈദാൻ കൺവെൻഷൻ സെന്ററിൽ രാവിലെ മുതൽ ആരംഭിച്ച പരിപാടിയിൽ നാടൻ പാട്ട്, ബിരിയാണി പാചകം, മൈലാഞ്ചിയിടൽ എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടന്നു. തുടർന്ന് ഒപ്പന, സംഘ നൃത്തം ശാസ്ത്രീയ നൃത്തം സിനിമാറ്റിക് ഡാൻസ് തുടങ്ങിയവയും അരങ്ങേറി. കിഴക്കൻ പ്രവിശ്യയിലെ വിവിധയിടങ്ങളിലെ കലാകാരൻമാർ പങ്കെടുത്തു . വൈകീട്ട് നടന്ന പൊതു സമ്മേളനത്തിൽ രമേശ് ചെന്നിത്തലയോടൊപ്പം സിനിമാ താരം രമേശ് പിഷാരടിയും മുഖ്യാതിഥിയായിരുന്നു. പിന്നണി ഗായിക പാർവ്വതി മേനോൻ, യൂനിവേഴ്സൽ ഇൻസ്പെക്ഷൻ കമ്പനി സി.ഇ.ഒ. അബ്ദുൽ മജീദ് എന്നിവരും പങ്കെടുത്തു. പ്രവാസ ലോകത്ത് നാൽപത് വർഷം പൂർത്തിയാക്കിയ നൂഹ് പാപ്പിനിശ്ശേരിയെ ചടങ്ങിൽ ആദരിച്ചു. ലിബി ജെയിംസ്, ഡോണ എന്നിവർ അവതാരികമാരായിരുന്നു.

ബിജു കല്ലുമല, അഷ്‌റഫ് മൂവാറ്റുപുഴ, ശിഹാബ് കായംകുളം, നൂഹ് പാപ്പിനിശ്ശേരി, അൻഷാദ് ആദം, നസീർ തുണ്ടിൽ, വിത്സൻ തടത്തിൽ, ഉസ്മാൻ കുന്നംകുളം, റിയാസ് എൻ.പി, ആഷിഖ് മാത്തോട്ടം എന്നിവർ സംസാരിച്ചു. മത്സര വിജയികൾക്കുള്ള സമ്മാന വിതരണം ഷമീം, നജീബ് വക്കം, വൈശാഖ് കോഴിക്കോട് എന്നിവരുടെ നേതൃത്വത്തിൽ നടന്നു. റഷിദ്‌ ശൂരനാട്, തോമസ് മമ്മൂടൻ, ഡോ. പ്രിയ അരുൺ, നജ്മുന്നിസ റിയാസ്, വഹീദ ഫാറൂഖ്, അസ്മി അഷ്‌റഫ്, നിതിൻ കണ്ണൂർ, നാജിയ ഫാത്തിമ ഷമീം, ഷലൂജ ശിഹാബ്, ജെയിംസ് കൈപ്പള്ളി, ജോബി മിൻറ്റു, അജിത്, ആതിര, മനോജ്‌, ഫാറൂഖ്, റഷീദ് എന്നിവർ പരിപാടി നിയന്ത്രിച്ചു. വിൽസൺ പാനായിക്കുളം സ്വാഗതവും അരുൺ കല്ലറ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaJubail Fest 2024
News Summary - Jubail Fest 2024
Next Story