Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേളി ചികിത്സ...

കേളി ചികിത്സ സഹായം കൈമാറി

text_fields
bookmark_border
Keli Kala Samskarika Vedi
cancel

റിയാദ്: കേളി കലാസാംസ്‌കാരിക വേദി അസീസിയ ഏരിയ അൽഫനാർ യൂനിറ്റ് അംഗമയിരുന്ന കൊല്ലം കിളികൊല്ലൂർ സ്വദേശി സതീശന് ചികിത്സക്കാവശ്യമായ ധനസഹായം കൈമാറി. കഴിഞ്ഞ എട്ടു വർഷമായി റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ കാർപെൻറർ ജോലി ചെയ്തുവരുകയായിരുന്ന സതീശന് നടുവേദന അനുഭവപ്പെടുകയും തുടർന്ന് ഒരു കാലിെൻറ സ്വാധീനം കുറയുകയുമായിരുന്നു. റിയാദിലും നാട്ടിലുമായി ചികിത്സ തേടിയെങ്കിലും കാര്യമായ മാറ്റം ഉണ്ടായില്ല. തുടർന്ന് കമ്പനി എക്സിറ്റിൽ നാട്ടിലേക്ക് വിടുകയായിരുന്നു.

സതീശെൻറ വസതിയിൽ ഒരുക്കിയ ചടങ്ങിൽ കേളി മുൻ രക്ഷാധികാരി കമ്മിറ്റി അംഗവും ചാത്തന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെംബറുമായ ദസ്തകീർ, സി.പി.എം കിളികൊല്ലൂർ ലോക്കൽ സെക്രട്ടറി എ.എം. റാഫി, കേരള പ്രവാസി സംഘം ഏരിയ സെക്രട്ടറി ജെ. മാത്യു, വാർഡ് കൗൺസിലർ സന്തോഷ്‌, കേളി മുൻ അംഗം വിമൽ, സി.പി.എം ബ്രാഞ്ച് സെക്രട്ടറി വേണുഗോപാൽ എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Keli Kala Samskarika Vedi
News Summary - Keli Kala Samskarika Vedi
Next Story