Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറഫീഖ്...

റഫീഖ് പാറയ്ക്കലിന് കെ.എം.സി.സി സ്വീകരണം നൽകി

text_fields
bookmark_border
Rafeeq Palakkal
cancel
camera_alt

റഫീഖ് പാറയ്ക്കലിനുള്ള കെ.എം.സി.സി വാദി ദവാസിർ സെൻട്രൽ കമ്മിറ്റിയുടെ ഉപഹാരം

ഷറഫുദ്ദീൻ കന്നേറ്റി നൽകുന്നു

വാദി ദവാസിർ: സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി സാമൂഹിക സുരക്ഷ പദ്ധതി കോഓഡിനേറ്റർ റഫീഖ് പാറയ്ക്കലിന് കെ.എം.സി.സി വാദി ദവാസിർ സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകി. കഴിഞ്ഞ ഒരു പതിറ്റാണ്ടായി കെ.എം.സി.സി നടത്തിവരുന്ന സാമൂഹിക സുരക്ഷ പദ്ധതി, പ്രവാസികളിൽ പ്രകാശം പരത്തിയ പദ്ധതിയാണെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ പ്രവർത്തനങ്ങളിലെ സുതാര്യതയും കൃത്യനിഷ്ഠയും സേവന, ത്യാഗ പ്രവർത്തനങ്ങളും ജനങ്ങളിൽ കൂടുതൽ മതിപ്പ് ഉളവാക്കാൻ കഴിഞ്ഞിട്ടുണ്ട്.

ഓരോ വർഷം കഴിയുന്തോറും പദ്ധതിയിലെ അംഗങ്ങളുടെ എണ്ണം കൂടിവരുന്നത് ഇതിനു തെളിവാണെന്നും അദ്ദേഹം പറഞ്ഞു. സെൻട്രൽ കമ്മിറ്റി ഓഫിസിൽ നടന്ന പരിപാടി അബൂബക്കർ അൻവരി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഷറഫുദ്ദീൻ കന്നേറ്റി അധ്യക്ഷത വഹിച്ചു. അലി നീലേരി, സത്താർ ആലപ്പുഴ, നിയാസ് കോട്ടപ്പുറം, അഷ്റഫ് വേളം, ഹംസ കണ്ണൂർ, റഷീദ് ലീന, അലി പുത്തനത്താണി, അബ്ദുൽ അസീസ് സോണി, ബീരാൻകുട്ടി നീറാട്, അബ്ദുള്ള പടിക്കൽ, അബ്ദുസ്സലാം ഉള്ളണം, മുസ്തഫ മാരായമംഗലം, റസാക്ക് തൃക്കടേരി, നിസാർ ആലിൻചുവട് തുടങ്ങിയവർ പങ്കെടുത്തു. സിറാജ് ആരിയേക്കൽ സ്വാഗതവും സിദ്ദീഖ് കൊപ്പം നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCSaudi ArabiaRafeeq Parrakkal
News Summary - KMCC gives approval to Rafeeq Parrakkal
Next Story