Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസത്യത്തിനാണ്...

സത്യത്തിനാണ് അവസാന വിജയമെന്നതാണ് ഹിജ്‌റയുടെ സന്ദേശം -ഡോ. അഹമ്മദ് സലീൽ

text_fields
bookmark_border
speech
cancel
camera_alt

അസീർ തനിമ സംഘടിപ്പിച്ച ‘ഹിജ്‌റയുടെ സന്ദേശം’ കാമ്പയിന്റെ ഭാഗമായി ചേർന്ന പൊതുയോഗത്തിൽ ഡോ. അഹമ്മദ് സലീൽ സംസാരിക്കുന്നു

അബഹ: പ്രബോധന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ അനുയോജ്യവും വിശാലവുമായി മക്കയില്‍ പ്രയോഗിച്ചിട്ടില്ലാത്ത പുതിയ മാര്‍ഗങ്ങള്‍ അവലംബിച്ച് നിര്‍വഹിക്കാനുതകുന്ന പുതിയ കേന്ദ്രം തെരഞ്ഞെടുത്ത് അങ്ങോട്ട് പ്രയാണം ചെയ്യുകയായിരുന്നു പ്രവാചകനെന്ന് ഡോ. അഹമ്മദ് സലീൽ (അസീർ കിങ് ഖാലിദ് യൂനിവേഴ്സിറ്റി) പറഞ്ഞു.

ഏകദൈവ വിശ്വാസം മനുഷ്യമനസ്സുകളില്‍ ഊട്ടിയുറപ്പിക്കുകയെന്ന ലക്ഷ്യത്തില്‍ ഊന്നിയായിരുന്നു മക്കയിലെ പ്രബോധനമെന്നും മക്കയിലെ ദുരിതങ്ങളില്‍നിന്ന് ഓടി രക്ഷപ്പെടുകയോ സുഖം അന്വേഷിച്ച് പോവുകയോ അല്ല ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.‘ഹിജ്‌റയുടെ സന്ദേശം’ വിഷയത്തിലുള്ള കാമ്പയിന്റെ ഭാഗമായി അസീർ തനിമ സംഘടിപ്പിച്ച പൊതുയോഗത്തിൽ വിഷയം അവതരിപ്പിക്കുകയായിരുന്നു ഡോ. അഹമ്മദ് സലീൽ.

ഇസ്ലാമിന്റെ ചരിത്രഗതിയെത്തന്നെ മാറ്റിമറിച്ച ദേശത്യാഗമെന്ന ഹിജ്റയുടെ സാഹചര്യം സംജാതമായിട്ടില്ലെങ്കിലും കുറ്റകൃത്യങ്ങളും പാപങ്ങളും വെടിഞ്ഞുള്ള നന്മ നിറഞ്ഞ വിശുദ്ധ ജീവിതം നയിക്കുകയെന്ന ഹിജ്റ ഇന്ന് എല്ലാവര്‍ക്കും ബാധകമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. അബ്ദുൽ റഹ്മാൻ കണ്ണൂർ അധ്യക്ഷത വഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - The message of Hijra is that truth is the ultimate victory -Dr Ahammad Saleel
Next Story