Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതൃക്കാക്കര...

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയാഘോഷം

text_fields
bookmark_border
thrikkara election victory celebration
cancel
camera_alt

ജിദ്ദ കെ.എം.സി.സി എറണാകുളം ജില്ല കമ്മിറ്റി സംഘടിപ്പിച്ച തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയാരവം പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

Listen to this Article

ജിദ്ദ: ജനവിരുദ്ധനയങ്ങൾക്ക് ജനങ്ങൾ നൽകിയ തിരിച്ചടിയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലൂടെ തെളിഞ്ഞതെന്ന് എസ്.കെ.എസ്.എസ്.എഫ്‌ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. ജിദ്ദയിൽ കെ.എം.സി.സി എറണാകുളം ജില്ല കമ്മിറ്റി സംഘടിപ്പിച്ച തൃക്കാക്കര തെരഞ്ഞെടുപ്പ് വിജയാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിൽവർ ലൈൻ പോലുള്ള അപ്രായോഗിക പദ്ധതികൾ ജനങ്ങളുടെ മേൽ അടിച്ചേൽപിക്കാൻ ശ്രമിച്ചതും ജനങ്ങളുടെ സ്വസ്ഥത നഷ്ടപ്പെടുത്തുന്ന നിലക്ക് ഭരണാധികാരികൾ അമിതമായി മണ്ഡലത്തിൽ മാത്രം ഊന്നി പ്രവർത്തിച്ചതും തിരിച്ചടിയായി. തെരഞ്ഞെടുപ്പ് ഫലത്തിലൂടെ യു.ഡി.എഫ് തിരിച്ചുവരവിന്റെ പാതയിലാണെന്നും ഹമീദലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു.

നാസർ എടവനക്കാട് അധ്യക്ഷത വഹിച്ചു. എസ്.കെ.ഐ.സി സൗദി നാഷനൽ കമ്മിറ്റി ട്രഷറർ ഇബ്രാഹിം ഓമശ്ശേരി, സി.കെ റസാഖ് മാസ്റ്റർ, മജീദ് പുകയൂർ, സുബൈർ കുമ്മനോട്, ഒ.ഐ.സി.സി നേതാക്കളായ മുജീബ് മൂത്തേടം, അർഷാദ് ഏലൂർ എന്നിവർ സംസാരിച്ചു. അനസ് പെരുമ്പാവൂർ സ്വാഗതവും അലി പൂത്തിരി നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thrikkakkara victory
News Summary - thrikkakkara election victory celebration
Next Story