Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവക്കം...

വക്കം പുരുഷോത്തമന്‍റെ നിര്യാണത്തിൽ അനുശോചിച്ചു

text_fields
bookmark_border
vakkom purushothaman
cancel

ദുബൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും സ്പീക്കറും ഗവര്‍ണറുമായിരുന്ന വക്കം പുരുഷോത്തമന്‍റെ നിര്യാണത്തിൽ ജനതാ കൾചറൽ സെന്‍റർ ഓവർസീസ് കമ്മിറ്റി അനുശോചിച്ചു. കേരളത്തിലെ കോൺഗ്രസിനും പൊതുസമൂഹത്തിനും തീരാനഷ്ടമാണ് അദ്ദേഹത്തിന്‍റെ വിയോഗമെന്ന് ജെ.സി.സി ഓവർസീസ് കമ്മിറ്റി ഭാരവാഹികളായ പി.ജി. രാജേന്ദ്രൻ, അനിൽ കൊയിലാണ്ടി, നജീബ് കടലായി എന്നിവർ അനുശോചനക്കുറിപ്പിൽ അറിയിച്ചു.

ദുബൈ: ഭരണ രംഗത്തും പൊതുരംഗത്തും കഴിവും ആത്മാർഥതയും തെളിയിച്ച ഭരണ കർത്താവും ജന നേതാവായിരുന്നു വക്കം പുരുഷോത്തമനെന്ന് ദുബൈ ഇൻകാസ് പ്രസിഡന്‍റ് നദീർ കാപ്പാട്, ജനറൽ സെക്രട്ടറി ബി.എ. നാസർ, ട്രഷറർ ടൈറ്റസ് പുല്ലൂരാൻ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. അദ്ദേഹത്തിന്‍റെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അവർ അറിയിച്ചു.

ദുബൈ: മുന്‍മന്ത്രി വക്കം പുരുഷോത്തമന്‍റെ നിര്യാണത്തിൽ ഗുരു വിചാരധാര സെൻട്രൽ കമ്മിറ്റി അനുശോചിച്ചു. കൈവെച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അപൂർവം നേതാക്കളിൽ പ്രമുഖനായിരുന്നു വക്കം പുരുഷോത്തമൻ. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ കോൺഗ്രസ് പാർട്ടിക്കും കേരളത്തിലെ പൊതുസമൂഹത്തിനും തീരാനഷ്ടമാണ് സംഭവിച്ചതെന്ന് ഗുരു വിചാരധാര ഭാരവാഹികളായ പി.ജി രാജേന്ദ്രൻ, ഒ.പി വിശ്വംഭരൻ, സജി ശ്രീധരൻ, പ്രഭാകരൻ പയ്യന്നൂർ, ഷാജി ശ്രീധരൻ എന്നിവർ അനുശോചനക്കുറിപ്പിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vakkom purushothamancondolences
News Summary - Condolences on death of Vakkom Purushotham
Next Story