Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഝാർഖണ്ഡിലും ജാതി...

ഝാർഖണ്ഡിലും ജാതി സർവേ നടത്തുന്നു

text_fields
bookmark_border
ഝാർഖണ്ഡിലും ജാതി സർവേ നടത്തുന്നു
cancel

റാഞ്ചി: ബിഹാറിെന്റ ചുവടുപിടിച്ച്, ഝാർഖണ്ഡിലും ജാതി സർവേ നടത്താനുള്ള നടപടികളുമായി മുന്നോട്ടുപോകാൻ മുഖ്യമന്ത്രി ചംപയ് സോറൻ നിർദേശം നൽകി. സർവേ നടത്തുന്നതിനുള്ള നടപടിക്രമങ്ങളുടെ കരട് തയാറാക്കി മന്ത്രിസഭയുടെ അംഗീകാരത്തിന് സമർപ്പിക്കാൻ പേഴ്സനൽ ഡിപ്പാർട്മെൻറിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം സർവേ നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ‘കൂടുതൽ ജനസംഖ്യ, കൂടുതൽ വിഹിതം’, ഝാർഖണ്ഡ് തയാർ’എന്ന് മുഖ്യമന്ത്രി എക്സിൽ കുറിച്ചതും സർവേയുടെ സൂചനയായി വിലയിരുത്തപ്പെടുന്നു.

സംസ്ഥാനത്തെ ജെ.എം.എം-കോൺഗ്രസ്-ആർ.ജെ.ഡി ഭരണസഖ്യത്തിലെ എം.എൽ.എമാർ ദീർഘനാളായി ജാതി സർവേ നടത്തണമെന്ന് ആവശ്യപ്പെട്ടുവരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JharkhandIndia NewsCaste Survey
News Summary - caste-survey-Jharkhand
Next Story