Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോവ കോൺഗ്രസിൽ വീണ്ടും...

ഗോവ കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക്

text_fields
bookmark_border
ഗോവ കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക്
cancel

പനാജി: ഗോവ നിയമസഭയിൽ 17 അംഗങ്ങളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന കോൺഗ്രസിൽ നിലവിലെ അംഗസംഖ്യ കേവലം രണ്ട്. അടുത്തവർഷം ആദ്യം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാർട്ടിയുടെ നില പരുങ്ങലിലാക്കിയുള്ള കൊഴിഞ്ഞുപോക്ക്.

നാല് വർഷത്തിനിടെ 15 പേർ പാർട്ടി വിട്ടു. കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡൻറായിരുന്ന അലെയ്ക്സോ റെജിനാൾഡോ ലോറെൻകോയാണ് തിങ്കളാഴ്ച സ്പീക്കർക്ക് രാജിക്കത്ത് നൽകിയത്. തുടർന്ന് കോൺഗ്രസിൽനിന്നും രാജിവെച്ചു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനുള്ള എട്ടംഗ സ്ഥാനാർഥി പട്ടികയിൽ ലോറെൻകോ ഇടംപിടിച്ചിരുന്നു. മമതയുടെ തൃണമൂലിൽ ചേക്കേറാനാണ് ലോറെൻകോയുടെ നീക്കം. ഇക്കാര്യം അദ്ദേഹം നേരിട്ട്  പ്രതികരിച്ചിട്ടില്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GoaCongress
News Summary - Goa Congress issue
Next Story