Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅതിർത്തി...

അതിർത്തി വേലിക്കുള്ളിലൂടെ ഹെറോയിൻ കടത്ത്: പാക് പൗരൻ പിടിയിൽ

text_fields
bookmark_border
അതിർത്തി വേലിക്കുള്ളിലൂടെ ഹെറോയിൻ കടത്ത്: പാക് പൗരൻ പിടിയിൽ
cancel

ന്യൂഡൽഹി: പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിയിലെ വേലിക്കുള്ളിലൂടെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പാകിസ്താൻ പൗരനെ ബി.എസ്.എഫ് പിടികൂടി.

ലാഹോർ സ്വദേശി അംജദ് അലി എന്ന മാജിദ് ജട്ട് (28) ആണ് പിടിയിലായത്. ഏപ്രിൽ ആറിന് അർധരാത്രി ഫിറോസ്പുർ ജില്ലയിലെ ഖേംകരൻ മേഖലയിൽ 20 കിലോ ഹെറോയിൻ കടത്താനായിരുന്നു ശ്രമം. വെടിയുതിർത്തതിനെ തുടർന്ന് ഇയാൾക്കൊപ്പമുണ്ടായിരുന്ന പാകിസ്താനികളും ഇന്ത്യയുടെ ഭാഗത്തുണ്ടായിരുന്നവരും രക്ഷപ്പെട്ടു. അതിർത്തി വേലിക്കപ്പുറത്തുനിന്ന് പി.വി.സി പൈപ്പ് ഉപയോഗിച്ച് മയക്കുമരുന്ന് പാക്കറ്റുകൾ കുത്തി ഇപ്പുറത്തെത്തിക്കുകയാണ് രീതി.

അതിർത്തിയിൽ ഇൗ രീതിയിൽ പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയ സജീവമാണ്. എന്നാൽ, സംഭവത്തിൽ ഉൾപ്പെട്ട പാക് പൗരനെ ജീവനോടെ പിടികൂടാനായത് ആദ്യമാണെന്ന് അധികൃതർ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugs
News Summary - Pakistani drugs smuggler nabbed from border fence in Punjab
Next Story