Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിരോധനത്തിനെതിരെ...

നിരോധനത്തിനെതിരെ പോപുലർ ഫ്രണ്ട് ഹൈകോടതിയിൽ

text_fields
bookmark_border
Delhi High Court
cancel

ന്യൂഡൽഹി: നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമ (യു.എ.പി.എ) പ്രകാരം നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഡൽഹി ഹൈകോടതിയെ സമീപിച്ചു. അഞ്ചു വർഷത്തേക്ക് സംഘടനയെ നിരോധിച്ച കേന്ദ്രസർക്കാർ ഉത്തരവ് യു.എ.പി.എ ട്രൈബ്യൂണലാണ് ശരിവെച്ചത്. പുതിയ ഹരജിയുടെ സാധ്യതയും ആവശ്യവും എന്താണെന്നും വിഷയം വീണ്ടും പരിഗണിക്കുന്നതിനു മുമ്പ് അത് അറിയണമെന്നും നിരോധന വിഷയത്തിലെ അപ്പീൽ അതോറിറ്റിയല്ല തങ്ങളെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ ബെഞ്ച് പോപുലർ ഫ്രണ്ടിന്റെ അഭിഭാഷകനോട് പറഞ്ഞു.

ഹരജിയിൽ ഉന്നയിച്ച ചില വാദങ്ങളിൽ അഡീഷനൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ എതിർപ്പുന്നയിച്ചു. ജനുവരി എട്ടിന് ഹൈകോടതി വീണ്ടും ഹരജി പരിഗണിക്കും. 2022 സെപ്റ്റംബർ 27നാണ് കേന്ദ്രസർക്കാർ പോപുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Popular FrontHigh Courtpopular front ban
News Summary - Popular Front Challenges Ban in High Court
Next Story