Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതടവുകാരൻ കവിതയെഴുതി;...

തടവുകാരൻ കവിതയെഴുതി; വധശിക്ഷ ജീവപര്യന്തമായി

text_fields
bookmark_border
തടവുകാരൻ കവിതയെഴുതി; വധശിക്ഷ ജീവപര്യന്തമായി
cancel

ന്യൂഡൽഹി: തൂക്കുകയർ വിധിക്കപ്പെട്ട കുറ്റവാളി തടവറയിലിരുന്ന് എഴുതിയ കവിതകൾ അയാളുടെ ജീവൻ രക്ഷിച്ചു. കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്കു വിധിക്കപ്പെട്ട ജ്ഞാനേശ്വർ ബോർക്കർ എഴുതിയ കവിതകൾ, അയാളുടെ പശ്ചാത്താപം പ്രതിഫലിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി സുപ്രീംകോടതിയാണ് ശിക്ഷ ജീവപര്യന്തമാക്കി കുറച്ചത്.

കുറ്റംചെയ്യുേമ്പാൾ 22 വയസ്സു മാത്രമുള്ള പ്രതി, 18 വർഷത്തെ തടവുജീവിതംകൊണ്ട് സാമൂഹികജീവിയായി മാറിയെന്നും നാഗരികനായെന്നും മനസ്സിലാക്കുന്നതായി കോടതി വിലയിരുത്തി. ജസ്റ്റിസ് എ.കെ.സിക്രിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വധശിക്ഷ ജീവപര്യന്തമാക്കി ഉത്തരവിട്ടത്.

ചെറുപ്രായത്തിൽ ചെയ്തുപോയ തെറ്റിലുള്ള പശ്ചാത്താപം പ്രതിയുടെ കവിതകളിലുണ്ടെന്നും ജസ്റ്റിസുമാരായ എസ്. അബ്ദുൽ നസീർ, എം.ആർ. ഷാ എന്നിവരുമടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jailkerala newsprisonermalayalam newssupreme court
News Summary - Prisoner's Poem-India News
Next Story