Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറെയിൽവേ സ്റ്റേഷൻ...

റെയിൽവേ സ്റ്റേഷൻ വിൽപന: പി.പി.പി സമ്പ്രദായം നിർത്തി

text_fields
bookmark_border
railway station
cancel
camera_alt

കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പൂട്ടിയിട്ട ടിക്കറ്റ് കൗണ്ടർ

ന്യൂഡൽഹി: പൊതു-സ്വകാര്യ പങ്കാളിത്ത തീതിയിലുള്ള (പി.പി.പി) നടത്തിപ്പിനായി റെയിൽവേ സ്റ്റേഷനുകൾ കൈമാറി പണമുണ്ടാക്കാനുള്ള നീക്കം റെയിൽവേ മന്ത്രാലയം ഉപേക്ഷിക്കുന്നു. എഞ്ചിനീയറിങ്, നിർവഹണം, നിർമാണം (ഇ.പി.സി) എന്ന സമ്പ്രദായത്തിലുടെ പദ്ധതികൾ നടത്താനാണ് തീരുമാനം.

നിർമാണത്തിന് മാത്രം കരാർ നലകുന്നതാണ് ഇ.പി.സി സമ്പ്രദായം. ട്രെയിനുകൾ, ഗുസ്‍സ് ഷെഡുകൾ, മലയോര റെയിൽ, സ്റ്റേഡിയങ്ങൾ, റെയിൽവേ കോളനികൾ, വിവിധ ഭുമികൾ എന്നിവ വിൽക്കുകയും സ്വകാര്യവത്കരിക്കുകയും ചെയ്യുന്നത് ത്വരിതപ്പെടുത്താനും നിർദേശമുണ്ട്.

സ്വകാര്യ പങ്കാളിത്തത്തോടെ സ്റ്റേഷനുകളിലെ വിവിധ നവീകരണത്തിലുടെയും വിൽപനയിലൂടെയും 30000 കോടി രൂപ ഈ സാമ്പത്തിക വർഷം സമാഹരിക്കാനായിരുന്നു ലക്ഷ്യം. ഇതുവരെ 1829 കോടി മാര;മാണ് സമാഹരിച്ചതെന്ന് റെയിൽവേ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railway station
News Summary - Union government on railway station sale
Next Story