Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബലാത്സംഗക്കേസിൽ...

ബലാത്സംഗക്കേസിൽ ഒളിവിലിരുന്നയാൾ അറസ്റ്റിൽ

text_fields
bookmark_border
ശിവ സേവ്യർ
cancel
camera_alt

ശിവ സേവ്യർ

അയർക്കുന്നം: ബലാത്സംഗക്കേസിൽ കോടതിയിൽനിന്ന് ജാമ്യത്തിലിറങ്ങി ഒളിവിൽകഴിഞ്ഞിരുന്നയാളെ അറസ്റ്റ് ചെയ്തു. ചെത്തിമറ്റം ഇല്ലിക്കൽ വീട്ടിൽ ശിവ സേവ്യറിനെയാണ് (34) അയർക്കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. 2021ൽ അയർക്കുന്നം സ്വദേശിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ അയർക്കുന്നം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽനിന്നും ജാമ്യത്തിലിറങ്ങി ഇയാൾ ഒളിവിൽപോവുകയായിരുന്നു.

കോടതിയിൽനിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽകഴിഞ്ഞുവരുന്നവരെ പിടികൂടാൻ ജില്ല പൊലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ ഇയാളെ പീരുമേട്ടില്‍നിന്നാണ് പിടികൂടിയത്. അയർക്കുന്നം എസ്.എച്ച്.ഒ സന്തോഷ്, എസ്.ഐ ഇജിസൺ, സി.പി.ഒമാരായ ജിജോമോൻ, ബിങ്കർ, ബിനു, അജു വി. തോമസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsCrime NewsSexual Assaulting
News Summary - Absconder arrested in rape case
Next Story