Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആരോരുമില്ലാത്ത...

ആരോരുമില്ലാത്ത വയോധികനെ ഏറ്റെടുത്ത് പൊതുപ്രവർത്തകർ

text_fields
bookmark_border
ആരോരുമില്ലാത്ത വയോധികനെ ഏറ്റെടുത്ത് പൊതുപ്രവർത്തകർ
cancel

അമ്പലപ്പുഴ: രോഗം കിടപ്പിലാക്കിയ ജോൺ ചെറിയാന് താങ്ങും തണലുമേകി പൊതുപ്രവർത്തകർ. ആലപ്പുഴ മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ ചികിത്സ പൂർത്തിയായ ജോൺ ചെറിയാനെ സംരക്ഷിക്കാൻ സ്വന്തമെന്നുപറയാൻ അടുത്താരുമില്ല.

 

ആശങ്കയിലായ ജോൺ ചെറിയാന് കിടക്കാനിടവും പരിചരിക്കാൻ ആളിനെ ഏർപ്പെടുത്തിയുമാണ് നിസാർ വെള്ളാപ്പള്ളിയും യു.എം. കബീറും കൈത്താങ്ങായത്. മാവേലിക്കര സ്വദേശിയായ  ജോൺ ചെറിയാനെ നെഞ്ചുവേദനയെത്തുടർന്ന് സമീപവാസികളാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്.

ഒരുവശം ഭാഗികമായി തളർന്ന ജോൺ ചെറിയാന് രണ്ടാഴ്ചത്തെ ചികിത്സക്കുശേഷം ആശുപത്രി വിട്ടെങ്കിലും പരസഹായമില്ലാതെ താമസിക്കാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു. പുന്നപ്രയിൽ താൽക്കാലികമായി ഏർപ്പെടുത്തിയ വാടകവീട്ടിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AmbalapuzhaAmbalapuzha
News Summary - public servants take care of old man in ambalappuzha-kerala news
Next Story