Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസന്ദീപ് നായർക്ക്...

സന്ദീപ് നായർക്ക് അറസ്റ്റ് വാറൻറ്

text_fields
bookmark_border
സന്ദീപ് നായർക്ക് അറസ്റ്റ് വാറൻറ്
cancel

കൊച്ചി: ലൈഫ് മിഷൻ അഴിമതി കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായർക്ക് ജാമ്യമില്ലാ അറസ്റ്റ് വാറൻറ്. തുടർച്ചയായി കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് എറണാകുളം പ്രത്യേക കോടതി വാറൻറ് പുറപ്പെടുവിച്ചത്. കേസിൽ മൂന്നാം പ്രതിയാണിയാൾ.

ലൈഫ് മിഷന്‍ കള്ളപ്പണ ഇടപാടിലെ സൂത്രധാരന്‍ എം. ശിവശങ്കറാണെന്ന് കാട്ടി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നേരത്തേ കുറ്റപത്രം സമർപ്പിച്ചിരുന്നു. ശിവശങ്കറെയും സന്തോഷ് ഈപ്പനെയും മാത്രമാണ് കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്തത്. സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ് പ്രതികൾക്ക് കോടതി സമൻസയച്ചത്. നിരന്തരം സമൻസയച്ചിട്ടും ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് വാറൻറ് പുറപ്പെടുവിക്കാൻ തീരുമാനിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sandeep NairArrest
News Summary - Arrest warrant for Sandeep Nair
Next Story