Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചുറ്റും...

ചുറ്റും കെണ്ടയ്ൻമെൻറ് സോണുകൾ; കൂസലില്ലാതെ ജനം 

text_fields
bookmark_border
ചുറ്റും കെണ്ടയ്ൻമെൻറ് സോണുകൾ; കൂസലില്ലാതെ ജനം 
cancel

ചൂർണിക്കര: പഞ്ചായത്തിലെ വിവിധ വാർഡുകൾ കെണ്ടയ്ൻമെൻറ് സോണാക്കിയിട്ടും ഈ വാർഡുകൾക്കിടയിെല കുന്നത്തേരി കവലയിൽ ജനങ്ങളുടെ അലസത തുടരുന്നു. പഞ്ചായത്തിലെ മൂന്ന്, ഏഴ്, ഒമ്പത്, 15 വാർഡുകൾ കണ്ടെയ്ൻമെൻറ് സോണിലാണ്. പഞ്ചായത്തിലെ ഏറ്റവും തിരക്കേറിയ കുന്നത്തേരി കവലയുടെ ചുറ്റുവട്ടെത്ത വാർഡുകളാണിവ. ഈ വാർഡുകളിൽനിന്നടക്കം പതിവായി ഇവിടെ പലരും എത്തിയിരുന്നതാണ്.

എന്നാൽ, കവലയിൽ ഇപ്പോഴും ഒരു നിയന്ത്രണവുമില്ലാതെ ആളുകൾ കൂട്ടംകൂടുകയാണെന്ന് ആക്ഷേപമുണ്ട്. ആലുവ നഗരസഭയുടെ പരിസര പഞ്ചായത്തായ ചൂർണിക്കരയിലെ ജനം തിങ്ങിപ്പാർക്കുന്ന പ്രദേശമായ 10, 11 വാർഡുകൾ ഉൾപ്പെട്ട കുന്നത്തേരിയിൽ മുൻകരുതൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കുന്നത്തേരി മേഖല കമ്മിറ്റിക്ക് വേണ്ടി രാജേഷ് കലക്ടർക്ക് കത്ത് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscovid 19containment zone
News Summary - Covid containment zone-Kerala news
Next Story