Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്: നാട്ടിൽ...

കോവിഡ്: നാട്ടിൽ തോന്നുംപടി, പ്രോേട്ടാകോളെല്ലാം പ്രവാസിക്ക്

text_fields
bookmark_border
expatriates
cancel

തിരുവനന്തപുരം: സ്ഥാനത്ത് കോവിഡ് സമൂഹവ്യാപനവും സൂപ്പർ സ്പ്രെഡുമെല്ലാം സംഭവിക്കുകയും ആർക്കും എവിടെനിന്നും േരാഗബാധയുണ്ടാകാമെന്ന സ്ഥിതിയിലുമാണെങ്കിലും സർക്കാർ സംവിധാനങ്ങളുടെ കോവിഡ് പ്രോേട്ടാകോളുകളെല്ലാം പ്രവാസികളുടെ മേലായിരുന്നു.

മുന്നണികളെല്ലാം ആയിരങ്ങളെ പെങ്കടുപ്പിച്ച് നടത്തിയ കേരളയാത്രകൾ നടത്തിയ സംസ്ഥാനത്താണിത്. സമൂഹവ്യാപനം സ്ഥിരീകരിച്ച സ്ഥലങ്ങളിൽപോലും ഏർപ്പെടുത്താത്ത പ്രോേട്ടാകോളാണ് വിദേശങ്ങളിൽ നിന്നെത്തുന്നവരോട്.

ആർ.ടി.പി.സി.ആർ നിബന്ധനയും കർശന ക്വാറൻറീനുമെല്ലാം പ്രവാസികൾക്ക് മാത്രം ബാധകമാക്കി അധികൃതർ കൺമുന്നിലെ യാഥാർഥ്യങ്ങേളാട് ബോധപൂർവം കണ്ണടയ്ക്കുകയാണ്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് വിമാനത്തിൽ കയറുന്നവർക്കുപോലും ഇവിടെ ഇളവില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Expatriatescovid protocol
News Summary - covid: protocols only for expatriates
Next Story