Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജിഷ്ണു: സി.ബി.ഐ...

ജിഷ്ണു: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് കേന്ദ്ര സർക്കാറിനെ സമീപിക്കും

text_fields
bookmark_border
ജിഷ്ണു: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് കേന്ദ്ര സർക്കാറിനെ സമീപിക്കും
cancel

വളയം: പാമ്പാടി നെഹ്‌റു എൻജിനീയറിങ് കോളജ് വിദ്യാർഥി വളയം പൂവംവയലിലെ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് നീതി തേടി കുടുംബം കേന്ദ്രസർക്കാറിനെ സമീപിക്കാനൊരുങ്ങുന്നു. മരണം നടന്ന് ആറുമാസം കഴിഞ്ഞിട്ടും അന്വേഷണം വഴിമുട്ടിനിൽക്കുന്ന അവസ്ഥയിലാണ് തീരുമാനം. കേസിലെ പ്രധാന തെളിവുകൾ അട്ടിമറിക്കപ്പെട്ടതായി കുടുംബത്തിെൻറ പരാതി ഉയർന്നിരുന്നു.

 പ്രതികൾക്ക് ജാമ്യം ലഭിക്കുകയും കേസിൽ ചോദ്യംചെയ്യാൻ പോലും പാടില്ലെന്ന കോടതിയുടെ പരാമർശം ഉണ്ടാവുകയും ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട്  അട്ടിമറിക്കപ്പെട്ടു.  മരണം സംഭവിച്ച കോളജ് ഹോസ്റ്റലിലെയും ജിഷ്ണുവിന് മർദനമേറ്റെന്ന് കരുതുന്ന കോളജിലെ ഇടിമുറിയിെലയും തെളിവുകൾ തുടച്ചുനീക്കപ്പെട്ടു. ഇവിടന്നുലഭിച്ച കേസിലെ നിർണായക തെളിവാകുമായിരുന്ന രക്തസാമ്പിളുകൾ പോലും ആവശ്യത്തിന് ശേഖരിക്കാതെ പൊലീസ് അലംഭാവം കാണിച്ചു. 

 കേസിലെ പ്രതികൾക്ക് ജാമ്യം ലഭിച്ചതിനെതിരെയും പ്രതികളെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ പാടില്ലെന്നുള്ള കോടതി വിധിക്കെതിരെയും ജിഷ്ണുവിെൻറ പിതാവ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. അപ്പീൽ  ജൂൈല ആദ്യവാരം പരിഗണിക്കും. കഴിഞ്ഞമാസം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ജിഷ്ണുവിെൻറ വീട്ടിലെത്തിയിരുന്നു. സി.ബി.ഐ അന്വേഷണം എന്ന കുടുംബത്തിെൻറ ആവശ്യത്തിന് അനുഭാവപൂർണമായ തീരുമാനം ഉടൻ ഉണ്ടാകുമെന്നും അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jishnu Pranoyjishnu case
News Summary - jishnu case cbi investigation
Next Story