Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAmbalappuzhachevron_rightവെള്ളക്കെട്ടിൽ...

വെള്ളക്കെട്ടിൽ നട്ടംതിരിഞ്ഞ് 50ഓളം കുടുംബങ്ങൾ

text_fields
bookmark_border
വെള്ളക്കെട്ടിലായ പ്രദേശം
cancel
camera_alt

വെള്ളക്കെട്ടിലായ പ്രദേശം

അമ്പലപ്പുഴ: വെള്ളക്കെട്ട് ദുരിതത്തിൽ നട്ടംതിരിഞ്ഞു അമ്പലപ്പുഴയിൽ 50ഓളം കുടുംബങ്ങൾ. അധികൃതരുടെ നിരന്തര അവഗണനയിൽ ദുരിതം പേറി ജീവിക്കുകയാണ് ഇവര്‍. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത്‌ 13, 14 വാർഡിൽ റെയിൽവേക്ക് പടിഞ്ഞാറു വശമുള്ള കുടുംബങ്ങളാണ് ദുരിതം അനുഭവിക്കുന്നത്. ചെറിയ മഴക്ക് പോലും വീട്ടിൽ വെള്ളം കയറി. പറമ്പിൽ മുട്ടോളം വെള്ളത്തിലാണ് ഇവര്‍ കഴിയുന്നത്.

മഴ മാറി നിന്നിട്ടും വെള്ളത്തിനു ഒരു കുറവുമില്ല. കുട്ടികൾ അടക്കം എല്ലാവരും മുട്ടോളം വെള്ളത്തിൽ എങ്ങോട്ട് പോകുമെന്ന് അറിയാതെ ജീവിതം കഴിച്ചു കൂട്ടുകയാണ്. വസ്ത്രം പോലും വീട്ടിൽ നിന്ന് മാറാൻ കഴിയാത്ത വീതം വീടുകൾ വെള്ളത്തിലാണ്. അധികൃതർ അവഗണന തുടർന്നാൽ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വ. അൽത്താഫ് സുബൈർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alappuzha NewsWaterlogging
News Summary - Around 50 families are living in the waterlogging
Next Story