Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightArattuppuzhachevron_rightആറാട്ടുപുഴയിൽ...

ആറാട്ടുപുഴയിൽ കടലാക്രമണം

text_fields
bookmark_border
sea attack
cancel
camera_alt

എം.ഇ.എസ്.ജങ്ഷൻ ഭാഗത്ത് റോഡിലേക്ക് തിരമാല അടിച്ചുകയറുന്നു

ആറാട്ടുപുഴ: ദിവസങ്ങളായി പ്രക്ഷുബ്ദമായിരുന്ന കടൽ കരയിലേക്ക് അടിച്ച് കയറാൻ തുടങ്ങിയതോടെ തീരദേശവും ദുരിതത്തിലായി. ആറാട്ടുപുഴയുടെ തീരങ്ങളിലാണ് ബുധനാഴ്ച വൈകുന്നേരത്തോടെ കടലാക്രമണം ശക്തമായത്. പത്തിശേരി മുതൽ എ.സി. പള്ളി ജങ്ഷൻ വരെയുള്ള ഭാഗത്താണ് കടലാക്രമണം ദുരിതം വിതച്ചത്.

എം.ഇ.എസ്. ജങ്ഷൻ ഭാഗത്ത് അപകടാവസ്ഥയേറി. കടലിനും റോഡിനും ഇടയിലുള്ള തീരം പൂർണമായും കടലെടുത്തു. റോഡിന്‍റെ അരിക് തകർന്നിട്ടുണ്ട്. ഈ ഭാഗത്ത് വലിയഴിക്കൽ -തൃക്കുന്നപ്പുഴ റോഡ് ഏത് നിമിഷവും മുറിയും. ഇവിടെ 250 മീറ്റർ നീളത്തിൽ ജിയോ ബാഗ് അടുക്കി താൽക്കാലിക പ്രതിരോധം തീർക്കുന്നതിന് 28 ലക്ഷം രൂപ അനുവദിച്ചെങ്കിലും ടെണ്ടർ നടപടികൾ മാത്രമാണ് ഇതുവരെ പൂർത്തിയായത്. നിർമ്മാണം ആരംഭിക്കുന്നതിന് ആഴ്ചകൾ കഴിയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sea AttackAlappuzha News
News Summary - Sea attack in Arattupuzha
Next Story