Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightChengannurchevron_rightമാലിന്യംനിറഞ്ഞ് പഴയ...

മാലിന്യംനിറഞ്ഞ് പഴയ വരട്ടാർ; പ്രദേശമാകെ രൂക്ഷഗന്ധം

text_fields
bookmark_border
മാലിന്യവാഹിനിയായ പഴയ വരട്ടാർ
cancel
camera_alt

മാലിന്യവാഹിനിയായ പഴയ വരട്ടാർ

ചെങ്ങന്നൂർ: പഴയ വരട്ടാറിൽ മാലിന്യം തള്ളുന്നത് പതിവായിട്ടും നടപടി എടുക്കാതെ അധികൃതർ. പഞ്ചായത്തിന്റെ നാലാം വാർഡിൽ വടുതലപ്പടി ഭാഗത്തും പി.ഐ.പി കനാൽ പാലത്തിന്‍റെ ഭാഗത്തുമാണ് രാത്രി മാലിന്യം തള്ളുന്നത്. കഴിഞ്ഞ ദിവസം ചത്ത നായയേയും എലിയെയും തോട്ടിൽ അഴുകി പുഴുവരിച്ച നിലയിൽ കാണപ്പെട്ടു. സമീപവാസികളാണ് ഇവ മറവ് ചെയ്തത്. മാവേലി സ്റ്റോർ, മത്സ്യ വിപണന കേന്ദ്രം, ധനകാര്യസ്ഥാപനം എന്നിവ ഇതിനു സമീപമാണ് പ്രവർത്തിക്കുന്നത്.

മൂക്കുപൊത്താതെ ഇവിടേക്കൻ കഴിയാത്ത അവസ്ഥയാണ്. സമീപ പ്രദേശങ്ങളിലെ കിണറുകളിൽ തോട്ടിലെ ഊറ്റുറവയാണ് വന്നു ചേരുന്നത്. ഇത് രോഗ ഭീഷണി ഉയർത്തുന്നുമുണ്ട്. പ്രദേശത്ത് സി.സി.ടി.വി ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ActionGarbageAlappuzha NewsFederal Authority
News Summary - Garbage-Smell-Action-Authority
Next Story