Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKayamkulamchevron_rightവിദേശത്തേക്ക് വ്യാജ...

വിദേശത്തേക്ക് വ്യാജ റിക്രൂട്ട്മെന്‍റ്: സ്ഥാപനത്തിൽ റെയ്ഡ്, രണ്ടുപേര്‍ പിടിയില്‍

text_fields
bookmark_border
Job
cancel

കായംകുളം: വിദേശത്തേക്ക് വ്യാജ റിക്രൂട്ട്മെന്‍റ് നടത്തുന്ന സ്ഥാപനത്തിൽ റെയ്ഡ്. വ്യാജസീലുകളും നിരവധി രേഖകളുമടക്കം രണ്ടുപേര്‍ പിടിയിലായി. ആലിശ്ശേരി പാർവതി സദനം വീട്ടിൽ രഞ്ജിത്ത്(38), ഇയാളുടെ ഡ്രൈവർ ഹരിപ്പാട് പിലാപ്പുഴ ലക്ഷ്മി നിവാസിൽ ശ്രീരഞ്ജിത്(38) എന്നിവരാണ് പിടിയിലായത്.

ഇവര്‍ നടത്തിവന്ന കരീലകുളങ്ങര പത്തിയൂരിലെ സില്‍വര്‍ സ്വാന്‍ എച്ച്.ആര്‍ മാനേജ്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ്എന്ന സ്ഥാപനത്തിലെ പരിശോധനയിലാണ് കോടതികൾ, ബാങ്കുകൾ, ആശുപത്രികൾ എന്നിവയുടെയും ഡോക്ടർമാർ, ചാർട്ടേഡ് അക്കൗണ്ടന്‍റുമാർ തുടങ്ങിയവരുടെ ഉൾപ്പെടെയുള്ളവരുടെ സീലുകളും മറ്റു വ്യാജ രേഖകളും കണ്ടെടുത്തത്. 10 മൊബൈൽ ഫോണുകളും മൂന്ന് കമ്പ്യൂട്ടറുകളും മൂന്ന് ലാപ്ടോപ്പും കണ്ടെടുത്തു. വിദേശത്തേക്ക് വ്യാജ റിക്രൂട്ട്മെന്‍റ് നടത്തിയതിന്‍റെ രേഖകളും കണ്ടെടുത്തു.

ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്‍റെ നിർദേശാനുസരണം കായംകുളം ഡിവൈ.എസ്.പി ജി. അജയ്നാഥിന്‍റെ മേൽനോട്ടത്തിൽ കരീലകുളങ്ങര സ്റ്റേഷൻ ഇൻസ്‌പെക്ടർ സുനുമോൻ, എസ്.ഐ രാജീവ്‌, എ.എസ്.ഐ ശ്രീകുമാർ, സീനിയര്‍ സിവില്‍ പൊലീസുകാരായ അനി, അനിൽ, പ്രസാദ്, വിനീഷ്, സിവില്‍ പൊലീസുകാരായ അരുൺ, അനീസ്, രതീഷ് എന്നിവർ ചേർന്നാണ് റെയ്ഡ് നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestFake recruitment abroadRaid in the institution
News Summary - Fake recruitment abroad: Raid in the institution, two arrested
Next Story