Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightമാലിന്യ വാഹിനിയായി ...

മാലിന്യ വാഹിനിയായി പന്നിയാർ പുഴ

text_fields
bookmark_border
panniyar
cancel
camera_alt

പന്നിയാർ പുഴയിൽ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യം

അടിമാലി: ഒരു വശത്ത് പഞ്ചായത്തിന്റെ മഴക്കാലപൂർവ ശുചീകരണം കൊട്ടിഘോഷിച്ച് നടത്തുമ്പോൾ മറുവശത്ത് മാലിന്യ വാഹിനിയായി ഒഴുകുകയാണ് പന്നിയാർ പുഴ. ഇത് കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. സേനാപതി പഞ്ചായത്തിലെ ആവണക്കുംചാലിലാണ് പുഴ മാലിന്യത്താൽ നിറഞ്ഞിരിക്കുന്നത്. രാജകുമാരി-സേനാപതി പഞ്ചായത്തുകൾ അതിരിടുന്ന ആവണക്കുംചാൽ പാലത്തിന് സമീപം പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളുമാക്കെ തള്ളുന്നവർക്കെതിരെ സേനാപതി പഞ്ചായത്തും നടപടിയെടുക്കുന്നില്ല. ഒട്ടേറെയാളുകൾ കുടിവെള്ളത്തിനുവരെ ഉപയോഗിക്കുന്ന പന്നിയാർ പുഴയിലേക്കാണ് അറവ് മാലിന്യമുൾപ്പെടെ തള്ളുന്നത്. അടിയന്തിര ഇടപെടൽ ഉണ്ടായില്ലെങ്കിൽ മേഖലയിൽ പകർച്ചാവ്യാധികൾ പടർന്നുപിടിക്കാൻ സാധ്യത കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Waste dumbingPanniar river
News Summary - waste carrier Panniar river
Next Story