Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMuttamchevron_rightമലങ്കര പാർക്കിലേക്ക്...

മലങ്കര പാർക്കിലേക്ക് കൂടുതൽ കളി ഉപകരണങ്ങൾ

text_fields
bookmark_border
മലങ്കര പാർക്കിലേക്ക് കൂടുതൽ കളി ഉപകരണങ്ങൾ
cancel
camera_alt

മലങ്കര പാർക്ക്

മുട്ടം: ആറ് ലക്ഷത്തോളം രൂപ മുതൽ മുടക്കി മലങ്കര പാർക്ക് നവീകരിക്കുന്നു. കുട്ടികളുടെ പാർക്കിൽ കളി ഉപകരണങ്ങൾ, ഇരിപ്പിടം, ഇലുമിനേഷൻ ലൈറ്റുകൾ എന്നിവ സ്ഥാപിക്കും. പ്രവേശന ഫീസിനത്തിൽ ലഭിച്ച വരുമാനം ഉപയോഗിച്ചാണ് പാർക്ക് നവീകരിക്കുക. 20 ലക്ഷത്തോളം രൂപ ഫീസിനത്തിൽ ടൂറിസം കമ്മിറ്റിയുടെ കൈവശമുണ്ട്. എം.വി ഐ.പിയും ഡി.ടി.പി.സിയും ചേർന്നാണ് പാർക്ക് പ്രവർത്തിപ്പിക്കുന്നത്. മലങ്കരയിലേത് ഡെസ്റ്റിനേഷൻ ടൂറിസം ആയതിനാൽ അതിൽനിന്ന് ലഭിക്കുന്ന വരുമാനം മലങ്കര ടൂറിസം പദ്ധതിയിൽ തന്നെ വിനിയോഗിക്കണം.

വർഷങ്ങൾക്ക് മുമ്പ് ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ച മലങ്കര പാർക്കിൽ വേണ്ടത്ര ഉല്ലാസ ഉപകരണങ്ങൾ ഇല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malankara parkPlay equipment
News Summary - More play equipment to Malankara Park
Next Story