Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജില്ലയിലെ വിനോദസഞ്ചാര...

ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടഞ്ഞുതന്നെ

text_fields
bookmark_border
tourist center
cancel

കണ്ണൂർ: ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന് അധീനതയിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു.

മഴ ശക്തമായതോടെ സുരക്ഷ മുൻനിർത്തി കഴിഞ്ഞയാഴ്ചയാണ് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചത്. ജില്ലയിലെ ബീച്ചുകളിലേക്കുള്ള പ്രവേശനവും താൽക്കാലികമായി നിരോധിച്ചു. മലയോരത്തടക്കം മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ ട്രക്കിങ്ങും അനുവദിക്കില്ല.

വിവിധ സ്ഥലങ്ങളിലെ പുഴകളിലടക്കം സർവിസ് നടത്തുന്ന സ്വകാര്യ ഉല്ലാസ ബോട്ടുകൾ, ഹൗസ് ബോട്ടുകൾ ഉൾപ്പെടെയുള്ളവ കാലാവസ്ഥ വകുപ്പ്, ജില്ല ദുരന്ത നിവാരണ അതോറിറ്റി എന്നിവിടങ്ങളിൽനിന്നുള്ള നിർദേശം അനുസരിച്ച് മാത്രമേ സർവിസ് നടത്താൻ പാടുള്ളൂവെന്ന് ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.

കഴിഞ്ഞമാസം കണ്ണൂരിന് റെക്കോർഡ് മഴയാണ് ലഭിച്ചത്. 15 വർഷത്തിനിടെ ലഭിക്കുന്ന ഏറ്റവും വലിയ മഴയാണ് ഇത്തവണ ജില്ലയിൽ പെയ്തത്. ജൂലൈയിൽ ജില്ലയിൽ 1419.3 മി.മീറ്റർ മഴ ലഭിച്ചു. 56 ശതമാനം അധികമഴയാണ് പെയ്തത്.

പുഴകളിൽ ശക്തമായ ഒഴുക്കും ഉയർന്ന ജലനിരപ്പുമുണ്ട്. ശക്തമായ കാറ്റും ഉയർന്ന തിരമാലയും റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെയാണ് വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പ്രവേശന വിലക്ക് നീട്ടിയത്. ജില്ലകളിൽ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ശനിയാഴ്ച അറിയിച്ചിരുന്നു.

എന്നാൽ, സന്ദർശന വിലക്ക് മറികടന്നും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആളുകൾ എത്തുന്നുണ്ട്. ബീച്ചുകളിൽ എത്തുന്ന സഞ്ചാരികൾക്ക് ലൈഫ് ഗാർഡുമാർ ജാഗ്രതാമുന്നറിയിപ്പ് നൽകുന്നുണ്ട്.തോരാമഴയിൽ ഇലകൊഴിഞ്ഞ് റബർ മരങ്ങൾ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsClosedTourist Center
News Summary - Tourist centers in the district remain closed
Next Story