Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOyoorchevron_rightഇരപ്പിൻകൂട്ടം...

ഇരപ്പിൻകൂട്ടം വെള്ളച്ചാട്ട കേന്ദ്രത്തിൽ സാമൂഹിക വിരുദ്ധശല്യം; സന്ദർശകർക്ക് ബുദ്ധിമുട്ട്

text_fields
bookmark_border
Irappinkoottam waterfall
cancel
camera_alt

 ഇളമാട് പഞ്ചായത്തിലെ വാളിേയാടുള്ള ഇരപ്പിൽകൂട്ടം വെള്ളച്ചാട്ടം

ഓയൂർ: ഇളമാട് പഞ്ചായത്തിലെ വാളിയോട് ഇരപ്പിൽകൂട്ടം വെള്ളച്ചാട്ടത്തിൽ സാമൂഹിക വിരുദ്ധശല്യം സന്ദർശകർക്ക് ബുദ്ധിമുട്ടാകുന്നു. കുത്തനെയുള്ള പാറകൾക്കിടയിലൂടെ വെള്ളം താഴേക്ക് പതിക്കുന്നത് കാണാൻ നിരവധി സന്ദർശകരാണ് ഇവിടെ എത്തുന്നത്.

വെളിയം, ഇളമാട് പഞ്ചായത്തിെൻറ അതിർത്തി പ്രദേശമായ വാളിയോടാണ് ഇരപ്പിൽകൂട്ടം വെള്ളച്ചാട്ടം. സാമൂഹിക വിരുദ്ധർ മദ്യപിച്ചശേഷം കുപ്പികൾ എറിഞ്ഞുടക്കുന്നത് സന്ദർശകർക്ക് ബുദ്ധിമുട്ടാകുന്നു. വെള്ളത്തിലിറങ്ങുന്നവരുടെയും കാലുകളിൽ കുപ്പിചില്ലുകൾ കയറുന്നത് പതിവായി.

മാലിന്യം വലിച്ചെറിയുന്നതും സ്ഥിരം സംഭവമായി. ഇരപ്പിൻകൂട്ടം സംരക്ഷണസമിതി േബാർഡ് വെച്ചെങ്കിലും ഫലവത്തായില്ല. ഇളമാട് പഞ്ചായത്ത് അധികൃതർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നാണ് നാട്ടുകാർ പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anti-Social ElementsIrappinkoottam waterfall
News Summary - Anti-social harassment at Irappinkoottam waterfall center
Next Story