Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightKanjirappallychevron_rightപോക്സോ കേസ് പ്രതി...

പോക്സോ കേസ് പ്രതി പിടിയിൽ

text_fields
bookmark_border
അഷറഫ് അലിയാർ
cancel
camera_alt

അഷറഫ് അലിയാർ

കാഞ്ഞിരപ്പള്ളി: ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പോക്സോ കേസ് പ്രതിയെ വർഷങ്ങൾക്കു ശേഷം പിടികൂടി. കാഞ്ഞിരപ്പള്ളി, നാച്ചി കോളനി ഭാഗത്ത് പുത്തൻപുരയ്ക്കൽ അഷറഫ് അലിയാർ (52) ആണ് അറസ്റ്റിലായത്. ഇയാളെ 2015, 2019 എന്നീ വർഷങ്ങളിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗിക ചൂഷണം നടത്തിയ കേസിൽ കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തുടർന്ന് കോടതിയിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയ ഇയാള്‍ ഒളിവിൽ പോവുകയായിരുന്നു. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നിർദേശം അനുസരിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് ഏർവാടിയിൽനിന്ന് പിടികൂടിയത്. എസ്.എച്ച്.ഒ എം.എസ്. ഫൈസൽ, സി.പി.ഒമാരായ ശ്രീരാജ്, വിമൽ ബി. നായർ, അരുൺ കെ. അശോക് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsCrime NewsPOCSO
News Summary - Accused in POCSO case arrested
Next Story