Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightMundakkayamchevron_rightദേശീയ പാതയിലെ കുഴി;...

ദേശീയ പാതയിലെ കുഴി; അപകടങ്ങൾ പെരുകുന്നു

text_fields
bookmark_border
potholes
cancel
camera_alt

ദേശീയ പാതയിൽ മുണ്ടക്കയം പൈങ്ങണ വളവിലെ കുഴി

മുണ്ടക്കയം: കൊട്ടാരക്കര-ദിണ്ഡിഗൽ ദേശീയപാതയിൽ മുണ്ടക്കയം പൈങ്ങണക്ക് സമീപവും ടൗണിൽ വലിയ പാലത്തിന് സമീപവും രൂപപ്പെട്ട കുഴികൾ അപകടങ്ങൾക്ക് വഴിവെക്കുന്നു.

പൈങ്ങണയിലെ കൊടുംവളവിലെ കുഴി കഴിഞ്ഞ ദിവസം അധികൃതർ മൂടിയെങ്കിലും ഒരാഴ്ച പിന്നിടുംമുമ്പ് ഇത് ഇളകി വീണ്ടുംവലിയ കുഴികൾ രൂപപ്പെടുകയും ചെയ്തു. മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്നതിനാൽ നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപെടുന്നത്.

മുണ്ടക്കയം വലിയ പാലത്തിനു സമീപത്തെ കുഴിയും അപകട ഭീഷണിയായി. ഇരുചക്ര വാഹനങ്ങളാണ് അധികവും അപകടത്തിൽപെടുന്നത്. വിദ്യാർഥികൾ അടക്കം കാൽനടയായി വരുന്ന യാത്രക്കാരുടെ മേൽ വാഹനങ്ങളിൽനിന്ന് വെള്ളം തെറിക്കുന്നതും പതിവാണ്. നാട്ടുകാർ പല തവണ ആവശ്യപ്പെട്ടിട്ടും അധികാരികൾ കേട്ടതായി നടിക്കുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsNational HighwayPotholesAccidents
News Summary - Pothole on National Highway- Accidents increasing
Next Story