Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightPonkunnamchevron_rightചുളയും അരക്കുമില്ല;...

ചുളയും അരക്കുമില്ല; കൗതുകമായി വിയറ്റ്‌നാം പ്ലാവ്

text_fields
bookmark_border
ചുളയും അരക്കുമില്ല; കൗതുകമായി വിയറ്റ്‌നാം പ്ലാവ്
cancel
camera_alt

പനമറ്റം ശ്രീലകത്ത് സുഭാഷിന്റെ വീട്ടിലെ വിയറ്റ്നാം ഇനം പ്ലാവും ചുളയും കുരുവുമില്ലാത്ത ചക്കയും

പൊൻകുന്നം: വീട്ടുവളപ്പിൽ ആദ്യമായി കായ്ച വിയറ്റ്‌നാം പ്ലാവിലെ ചുളയും അരക്കുമില്ലാത്ത ചക്ക കൗതുക കാഴ്ചയായി. പനമറ്റത്ത് ശ്രീലകത്ത് സുഭാഷിന്റെ വീട്ടുവളപ്പിലെ വിയറ്റ്‌നാം പ്ലാവിൽ കായ്ച്ച ചക്ക മുറിച്ചുനോക്കിയപ്പോഴാണ് ചുളയില്ല, അരക്കുമില്ലെന്ന കാര്യം കണ്ടത്.

പകരം മാംസളമായ ഉൾഭാഗം. മുള്ളുള്ള ഭാഗം ചെത്തിമാറ്റിയാൽ കാമ്പ് മുറിച്ച് കഴിക്കാം. പഴുത്താൽ ചക്കച്ചുളയുടെ സമാനമായ മധുരവും രുചിയും. കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിലെ ഫുഡ് ടെക്നോളജി വിഭാഗം പ്രഫസർ ഡോ. സണ്ണിച്ചൻ വി.ജോർജ് അഞ്ച് വർഷം മുമ്പുകൊണ്ടുവന്ന പ്ലാവിൻതൈകളിലൊന്നാണ് സുഭാഷ് നട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsVietnam Jack Fruit
News Summary - Vietnam Super Early Jack Fruit Plant
Next Story