Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightVaikomchevron_rightവീട്ടിലെത്തിയാൽ...

വീട്ടിലെത്തിയാൽ മന്ത്രി കർഷകനാകും

text_fields
bookmark_border
p rajeev
cancel
camera_alt

മന്ത്രി പി. രാജീവ് കൃഷിയിടത്തിൽ

വൈക്കം: കെ.വി. കനാലിെൻറ തീരത്തുള്ള രണ്ടേക്കർ പുരയിടത്തിലെത്തിയാൽ വ്യവസായ മന്ത്രി പി. രാജീവ് കർഷകനാണ്. ഒട്ടുമിക്ക പച്ചക്കറികളും കിഴങ്ങു വർഗങ്ങളും ജൈവകൃഷി രീതികൾ അവലംബിക്കുന്ന ഈ കൃഷിയിടത്തിലുണ്ട്.

കഴിഞ്ഞ ദിവസം ഉച്ചയോടെ വൈക്കത്തെ വീടായ ഹൃദ്യഹരിതത്തിലെത്തിയപ്പോൾ ആദ്യം പശുക്കൾക്കും ആടുകൾക്കും വെള്ളവും തീറ്റയും നൽകി അവയോടു കുശലം പറഞ്ഞു. പിന്നീട് ഭാര്യ വാണികേശ്വരിയുമൊത്ത് കൂർക്ക വിളവെടുത്തു. ഗിഫ്റ്റ് തിലോപ്പിയ വളരുന്ന കുളത്തിലിറങ്ങി പായൽ നീക്കി മീനുകൾക്കു തീറ്റ നൽകി. സകല പിരിമുറുക്കങ്ങളും ഒഴിവാക്കി കർത്തവ്യനിരതനാകാൻ കൃഷി നൽകുന്ന ഊർജം ഏറെ വലുതാണെന്ന് അദ്ദേഹം പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmerminister p. rajeev
News Summary - When he gets home, the minister will be a farmer
Next Story