Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKuttiyadichevron_rightമുഹമ്മദലിയുടെ കരുതൽ;...

മുഹമ്മദലിയുടെ കരുതൽ; മാതാപിതാക്കൾക്ക് രോഗം പകർന്നില്ല

text_fields
bookmark_border
nipah 2023
cancel

കുറ്റ്യാടി: കള്ളാട് മരിച്ച മുഹമ്മദലിയുടെ കരുതലിൽ പ്രായമായ മാതാപിതാക്കൾക്ക് നിപ രോഗം പകരാതെ സംരക്ഷിക്കാനായി. തിങ്കളാഴ്ച വീട് സന്ദർശിച്ച കേന്ദ്ര സംഘത്തോട് അനുജൻ അൻസാറാണ് ഈ കാര്യം വ്യക്തമാക്കിയത്. പ്രവാസിയായിരുന്ന മുഹമ്മദലി അസുഖബാധിതനായ പിതാവിനെ പരിചരിക്കാനാണ് ഒരു വർഷം മുമ്പ് നാട്ടിലെത്തിയത്. 26 ന് പനി ബാധിച്ചപ്പോൾ മുഹമ്മദലി തറവാട് വീട്ടിൽ വന്നെങ്കിലും മുറ്റത്തുനിന്ന് അകേത്തക്ക് കയറിയില്ല.

തനിക്ക് പനിയാണെന്നും പിതാവിനും മാതാവിനും പകരേണ്ടെന്നും കരുതിയായിരുന്നു ഇത്. അന്ന് രാത്രിയാണ് പനി മൂർച്ഛിച്ചത്. 28 ന് രാത്രി ഗുരുതരാവസ്ഥയിലായി. 30ന് രാവിലെ മരിക്കുകയും ചെയ്തു. 10 നാണ് എട്ടു വയസ്സുകാരൻ മകനും മുഹമ്മദലിയുടെ അതേ ലക്ഷണങ്ങളുമായി പനി ബാധിച്ചത്. വെന്റിലേറ്ററിൽനിന്ന് മാറ്റിയ കുട്ടി ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിലാണ്. അടുത്ത കുടുംബാംഗങ്ങൾ അടക്കമുള്ളവരുടെ സ്രവ പരിശോധന ഫലം നെഗറ്റിവായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuhammadaliNipahNipah 2023
News Summary - Nipah-Muhammadali-care-parents were not infected
Next Story