Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാട്ടുമാടം മനയിലെ...

കാട്ടുമാടം മനയിലെ കവർച്ച: പ്രതി പിടിയിൽ

text_fields
bookmark_border
മനാഫ്
cancel
camera_alt

അറസ്റ്റിലായ മനാഫ്

പെരുമ്പടപ്പ്: കഴിഞ്ഞ ദിവസം പെരുമ്പടപ്പ് വന്നേരി കാട്ടുമാടം മനയിൽ നടന്ന കവർച്ചയിൽ പ്രതിയെ പെരുമ്പടപ്പ് പൊലീസ് പിടികൂടി. ചാവക്കാട് മല്ലാട് പുതുവീട്ടിൽ മനാഫിനെയാണ് (44) കൊടുങ്ങല്ലൂരിൽ വെച്ച് പെരുമ്പടപ്പ് സി.ഐ ടി.സതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ഏപ്രിൽ ഒമ്പതിന് പുലര്‍ച്ചെയാണ് മനയിലുണ്ടായിരുന്നവര്‍ മോഷണ വിവരം അറിയുന്നത്.

മനക്കകത്ത് സൂക്ഷിച്ചിരുന്ന 300 വര്‍ഷത്തിലധികം പഴക്കമുള്ള വിഗ്രഹവും പത്ത് പവനോളം വരുന്ന സ്വർണാഭരണങ്ങളുമാണ് കവർന്നത്. മനയുടെ മുൻവശത്തെ ഭണ്ഡാരവും പൊളിച്ചിരുന്നു. സ്വർണാഭരണങ്ങൾ വിറ്റഴിച്ചതായി പൊലീസ് അറിയിച്ചു. വിഗ്രഹങ്ങൾ കൊടുങ്ങല്ലൂരിലെ വാടക വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തി. നിരവധി കേസുകളിൽ ശിക്ഷ അനുഭവിച്ച ആളാണ് മനാഫ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsRobberyMalappuram News
News Summary - Robbery in Kattumadam Mana- Suspect arrested
Next Story