Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപണിയായുധ നിർമാണ...

പണിയായുധ നിർമാണ കുടുംബങ്ങൾ പ്രതിസന്ധിയിൽ

text_fields
bookmark_border
പണിയായുധ നിർമാണ കുടുംബങ്ങൾ പ്രതിസന്ധിയിൽ
cancel
camera_alt

എലവഞ്ചേരി വട്ടേക്കാട്ടിൽ പണിയായുധങ്ങൾ നിർമിക്കുന്ന വിജയകുമാർ

എലവഞ്ചേരി: സർക്കാറിന്‍റെ കൈതാങ്ങ് കാത്ത് ചെറുകിട പണിയായുധ നിർമാണ മേഖല. എലവഞ്ചേരി, പല്ലശ്ശന പഞ്ചായത്തുകളിലായി നൂറിലധികം കുടുംബങ്ങളാണ് കൊടുവാൾ, കൈക്കോട്ട്, പാര, വെട്ടുകത്തി, കോടാലി തുടങ്ങിയ 28ലധികം പണിയായുധങ്ങൾ നിർമിക്കുന്ന തൊഴിലിൽ ഏർപ്പെട്ടത്. കോവിഡ് കാലത്ത് ആരംഭിച്ച പ്രതിസന്ധി ഇപ്പോഴും തുടരുകയാണെന്ന് തൊഴിലാളികൾ പറയുന്നു. അതുവരെ തിരിച്ചടവ് നടത്തിയിരുന്ന വായ്പകൾ കോവിഡ് കാലമായപ്പോൾ നിലച്ചു. ഒരു മാസത്തോളമായി ആവശ്യക്കാരെത്തി തുടങ്ങിയെങ്കിലും കടബാധ്യതയിൽനിന്ന് മുക്തമായിട്ടില്ലെന്ന് മേഖലയിലെ തൊഴിലാളിയായ വി.ജയകുമാർ പറഞ്ഞു.

കൂടുതൽ പണിയായുധങ്ങൾ നിർമിച്ച് വിപണിയിലെത്തിക്കാൻ മുതൽ മുടക്കില്ലാത്ത സാഹചര്യത്തിൽ സർക്കാർ ഇടപെടൽ കാക്കുകയാണ് മേഖല. നിലവിലെ സാമ്പത്തിക പ്രതിസന്ധി മൂലം അടുത്ത തലമുറ ഇത്തരം തൊഴിലിലേക്ക് വരുന്നില്ലെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. അത്യാധുനിക യന്ത്ര സംവിധാനങ്ങളോടെ ഫാക്ടറികൾ പണിയായുധ നിർമാണ മേഖലക്ക് കടന്നതും ഇത്തരക്കാർക്ക് തിരിച്ചടിയായി. ജില്ലയിൽ പേരുകേട്ട എലവഞ്ചേരി കൊടുവാൾ നിർമിക്കുന്ന കുടുംബങ്ങളെ സാമ്പത്തിക പ്രയാസങ്ങളിൽനിന്ന് കരകയറ്റാൻ സർക്കാർ രംഗത്തുവരണമെന്നാണ് ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arms manufacturing
News Summary - Arms manufacturing families in crisis
Next Story