Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമലമല്‍കാവിലെ...

മലമല്‍കാവിലെ ചെങ്കൽ ഖനനം: സ്റ്റോപ് മെമ്മോ നല്‍കി

text_fields
bookmark_border
മലമല്‍കാവിലെ ചെങ്കൽ ഖനനം: സ്റ്റോപ് മെമ്മോ നല്‍കി
cancel
camera_alt

മലമല്‍കാവിലെ കല്ലുവെട്ട് തടഞ്ഞപ്പോള്‍

ആനക്കര: നാട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ചെങ്കല്‍ ഖനനം നടത്താനുള്ള നീക്കം വീണ്ടും തടഞ്ഞു. ആനക്കര ഗ്രാമപഞ്ചായത്തിലെ മലമല്‍കാവ് താലപ്പൊലിക്കുന്നില്‍ വ്യാഴാഴ്ച രാവിലെയാണ് യന്ത്രങ്ങളുമായി തൊഴിലാളികള്‍ കല്ലുവെട്ടാനെത്തിയത്. സംഘടിതരായെത്തിയ സ്ത്രീകള്‍ ഉൾപ്പെടെയുള്ള പ്രദേശവാസികള്‍ തടഞ്ഞതോടെ പ്രശ്നമായി.

തുടര്‍ന്ന് തൃത്താല പൊലീസും ആനക്കര വില്ലേജ് ഓഫിസറും എത്തി പ്രശ്നത്തില്‍ ഇടപെട്ടു. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്‍റെ ഖനനത്തിനുള്ള അനുമതിപത്രം കാണിച്ചെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിനെ മറികടക്കാനായില്ല. ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കുന്നതുവരെ ഖനനം നിര്‍ത്തിവെക്കാന്‍ ആനക്കര വില്ലേജ് അധികൃതർ സ്റ്റോപ് മെമ്മോ നല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stop memopalakkadMalamalkav Brick mining
News Summary - Brick mining in Malamalkav: Stop memo issued
Next Story