Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമണ്ണൂരിൽ...

മണ്ണൂരിൽ കർഷകർക്ക് ആശ്വാസമായി കനാൽ നിർമാണം

text_fields
bookmark_border
മണ്ണൂരിൽ കർഷകർക്ക് ആശ്വാസമായി കനാൽ നിർമാണം
cancel
camera_alt

മണ്ണൂരിൽ നിർമാണം പൂർത്തീകരിച്ച പുതിയ സബ്കനാൽ

പത്തിരിപ്പാല: മണ്ണൂർ-കാഞ്ഞിരം പാറമേഖലയിലെ സബ് കനാലിന്റെ നിർമാണം പൂർത്തിയായതോടെ കർഷകരുടെ കാൽനൂറ്റാണ്ടിലേറെയുള്ള ആവശ്യത്തിനാണ് പരിഹാരമായത്. 10 മീറ്ററോളം താഴ്ചയുള്ള കനാലാണിത്. പലപ്പോഴും മണ്ണിടിഞ്ഞ് ജലവിതരണം തടസമാകുന്നതോടെ കൃഷിയിറക്കൽപോലും തടസപെട്ടിരുന്നു. ആഴമുള്ള കനാലായതിനാൽ മണ്ണ് പോലും പുറത്തേക്ക് മാറ്റാൻ കഴിഞ്ഞിരുന്നില്ല. കനാൽ നവീകരിക്കണമെന്നാവശ്യപ്പെട്ട് 2002ൽ ഇറിഗേഷൻ വകുപ്പിന് പരാതി നൽകിയെങ്കിലും 20 വർഷത്തിന് ശേഷമാണ് നടപടിയുണ്ടായത്.

34 ലക്ഷം രൂപ ചിലവിലാണ് ഏകദേശം 118 മീറ്റർ വലിയകനാൽ നിർമിച്ചത്. ചേറുംബാല, പാതിരിപാടം, എന്നി പാടശേഖരങ്ങളിലേക്ക് ഈ സമ്പ് കനാൽ വഴിയാണ് ജലം എത്തുന്നത്. മാലിന്യം നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെടാതിരിക്കാൻ മുൻഭാഗത്ത് വല സ്ഥാപിക്കണമെന്നും ചേറും ബാലപാടശേഖര സമിതി പ്രസിഡന്റ് കെ. രാധാകൃഷ്ണൻ ആവശ്യപെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConstructioncanalMannur
News Summary - Construction of canal as a relief to farmers in Mannur
Next Story