Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസത്യപ്രതിജ്ഞ:...

സത്യപ്രതിജ്ഞ: തച്ചമ്പാറയിൽ സി.പി.ഐ വിട്ടുനിന്നു

text_fields
bookmark_border

തച്ചമ്പാറ: തച്ചമ്പാറ ഗ്രാമപഞ്ചായത്ത് ഭരണം ഇടതുമുന്നണിക്ക് ലഭിച്ചെങ്കിലും തങ്ങളെ സി.പി.എം കാലുവാരിയെന്ന് പറഞ്ഞ് സി.പി.ഐ അംഗം സത്യപ്രതിജ്ഞ ചടങ്ങിൽ ഇടതുമുന്നണിക്കൊപ്പം നിൽക്കാൻ തയാറായില്ല. ഇടതുമുന്നണിയിലെ എട്ട് അംഗങ്ങൾ ഒരുമിച്ച് സത്യപ്രതിജ്ഞാചടങ്ങിന് വന്നപ്പോൾ സി.പി.ഐ അംഗം ജോർജ് തച്ചമ്പാറ പാർട്ടി പ്രവർത്തകർക്കൊപ്പം തനിച്ച് പ്രകടനമായാണ് വന്നത്.

സത്യപ്രതിജ്ഞ ചടങ്ങിനുശേഷം നടന്ന പരിപാടികളിലും സി.പി.ഐ അംഗം ഇടതുമുന്നണിക്കൊപ്പം നിന്നില്ല. തച്ചമ്പാറ പഞ്ചായത്തിൽ ഫലപ്രഖ്യാപനം കഴിഞ്ഞുനടന്ന വിജയാഹ്ലാദ പ്രകടനത്തിൽനിന്ന് സിപിഐ അംഗം വിട്ടുനിന്നിരുന്നു. 13ാം വാർഡിൽ സി.പി.എം വോട്ടുകൾ തങ്ങളുടെ സ്ഥാനാർഥിക്ക് കിട്ടിയില്ല എന്നാണ് സി.പി.ഐയുടെ പരാതി.

കാലുവാരിയവർക്കെതിരെ സി.പി.എം നടപടിയെടുത്താൽ മാത്രമേ ഭരണസമിതിയുമായി സഹകരിക്കൂവെന്നാണ് സി.പി.ഐ നിലപാട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpipanchayat election 2020
Next Story