Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവീടുകളുടെ ചോർച്ച:...

വീടുകളുടെ ചോർച്ച: കലക്ടർ കടവ് കോളനി സന്ദർശിക്കും

text_fields
bookmark_border
വീടുകളുടെ ചോർച്ച: കലക്ടർ കടവ് കോളനി സന്ദർശിക്കും
cancel
camera_alt

പറമ്പിക്കുളം കടവ് കോളനിയിൽ ജീർണാവസ്ഥയിലായ

വീടുകൾ

പറമ്പിക്കുളം: കടവ് കോളനിയിൽ 1994-96 കാലത്ത് നിർമാണം പൂർത്തീകരിച്ച 41 വീടുകളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്താൻ കലക്ടർ വെള്ളിയാഴ്ച കോളനിയിലെത്തും.

കോൺക്രീറ്റ് മേൽക്കൂരയിലെ ചോർച്ച പരിഹരിക്കാനാണ് പുതിയ പദ്ധതിയുമായി സർക്കാർ രംഗത്തുവന്നത്. ഇരുമ്പ് തൂണുകൾ വീടിനു ചുറ്റും സ്ഥാപിച്ച് മേൽക്കൂര സംരക്ഷിക്കാനാണ് പദ്ധതി. 75,000 രൂപയിൽ പണിത വീടുകൾക്ക് 30 വർഷം പഴക്കമുണ്ടെങ്കിലും ഭിത്തികൾക്ക് ബലക്ഷയം ഉണ്ടായിട്ടില്ല. സുരക്ഷിമായി വീട്ടിൽ കഴിയാനുള്ള അന്തരീക്ഷം ഒരുക്കണമെന്ന് കോളനിവാസികൾ ആവശ്യപ്പെടുന്നു. പദ്ധതിയുടെ പ്രായോഗികത പരിശോധിക്കാനാണ് ജില്ലകലക്ടർ കോളനിയിൽ എത്തുന്നതെന്ന് അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Collector visitLeakage of housesKadav Colony
News Summary - Leakage of houses: Collector will visit Kadav Colony
Next Story