Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightShoranurchevron_rightനിറഞ്ഞൊഴുകി നിള

നിറഞ്ഞൊഴുകി നിള

text_fields
bookmark_border
നിറഞ്ഞൊഴുകി നിള
cancel

ഷൊർണൂർ: കാലവർഷം ആരംഭിച്ച് രണ്ട് മാസത്തെ കാത്തിരിപ്പിനൊടുവിൽ നിള നദി പരന്നൊഴുകാൻ തുടങ്ങി. ഇടവപ്പാതിയും മതിമറന്ന് പെയ്യേണ്ട മകീര്യം, തിരുമുറിയാതെ പെയ്യുന്ന തിരുവാതിര അടക്കമുള്ള ഞാറ്റുവേലകളൊക്കെ കഴിഞ്ഞുപോയിട്ടും പുഴ മിക്കയിടത്തും വരണ്ട് കിടക്കുകയായിരുന്നു ഇതുവരെ.

പുഴയിലേക്ക് നീരൊഴുകിയെത്തുന്ന തോടുകളും കൈവഴികളുമെല്ലാം വെള്ളമില്ലാതെ ഒഴുകാൻ മടിച്ച് കിടക്കുന്ന അവസ്ഥയിലും. കർക്കടകം കഴിയാറായപ്പോഴാണ് മഴ കനത്ത് ഭാരതപ്പുഴ ജലസമൃദ്ധമായത്. പ്രളയക്കെടുതിയെ ഭയമാണെങ്കിലും നിറഞ്ഞൊഴുകുന്ന പുഴയുടെ സൗന്ദര്യം പ്രകൃതി സ്നേഹികൾക്കിന്നും ഹരമാണ്. അത്രയേറെ കാഴ്ച്ച ഭംഗിയുണ്ട് കരകവിഞ്ഞൊഴുകാൻ വെമ്പി നിൽക്കുന്ന നിളാനദിക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heavy rainRain In Kerala
Next Story