Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightചക്ക...

ചക്ക സംഭരിക്കാനൊരുങ്ങി വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ

text_fields
bookmark_border
ചക്ക സംഭരിക്കാനൊരുങ്ങി വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്  പ്രമോഷൻ കൗൺസിൽ
cancel
camera_alt

കല്ലൂരിൽ കായ്ച്ച ചക്ക

പത്തിരിപ്പാല: ചക്കക്ക് ഇനി നല്ല കാലം വരുന്നു. സംസ്ഥാനത്തിന്റെ ഔദ്യോതികഫലമായ ചക്ക സംഭരിക്കാനൊരുങ്ങുകയാണ് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ. ജില്ലയിൽ ആദ്യമായാണ് ഇത്തരമൊരു നീക്കം നടക്കുന്നത്. ജില്ലയിലുണ്ടാകുന്ന ചക്കയുടെ പകുതിയിലധികവും നശിക്കുകയാണ് പതിവ്. തമിഴ് നാട്ടിലേക്ക് കുറച്ച് കയറ്റിപ്പോകുന്നതൊഴിച്ചാൽ ബാക്കി മുഴുവനും മരത്തിൽ തന്നെ നശിച്ചു പോകുകയാണ് പതിവ്. ഇത്തവണ നാട്ടു പ്ലാവുകളിൽ അടിമുടി ചക്ക വ്യാപകമായി കായ്ച്ച് നിൽപുണ്ട്. തീൻ മേശയിലെ വിഭവം എന്നതിലുപരി ഒട്ടേറെ ഔഷധ ഗുണങ്ങൾ ചക്കക്കുണ്ട്. വിവിധ ജീവകങ്ങൾ അടങ്ങിയതാണ് ചക്ക. സംഭരിക്കാനൊരുങ്ങുന്നതോടെ ചക്ക കർഷകർക്ക് നല്ലൊരു വരുമാനം ലഭിക്കുമെന്നും തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും പരിസ്ഥിതി പ്രവർത്തകൻ കെ.കെ.എ. റഹിമാൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jackfruit storageVegetable and Fruit Promotion Council
News Summary - Vegetable and Fruit Promotion Council with Jack fruit Storage
Next Story