Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപുറത്തിറങ്ങാൻ വയ്യാ

പുറത്തിറങ്ങാൻ വയ്യാ

text_fields
bookmark_border
summer heat kerala
cancel

പന്തളം: വേനലെത്തും മുമ്പേ നാട് പൊള്ളിത്തുടങ്ങി. തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് പുനലൂരിലാണ്. തിങ്കളാഴ്ച 36.8 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഞായറാഴ്ചത്തെ കണക്കനുസരിച്ചു 35.9 ഡിഗ്രി സെൽഷസുമായി കോഴിക്കോടാണ് തൊട്ടുപിന്നിൽ. മൂന്നാം സ്ഥാനത്ത് കോട്ടയം,

സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ രാത്രി താപനിലയും പുനലൂരിലാണ്. ഞായാറാഴ്ച 19 ഡിഗ്രി സെൽഷ്യസായിരുന്നു പുനലൂരിലെ രാത്രി താപനില. പകൽ പ്രത്യേകിച്ചും ഉച്ചക്ക് യഥാർഥ താപനിലയിലും കൂടുതൽ ചൂടാണ് അനുഭവപ്പെടുന്നത്. അന്തരീക്ഷത്തിലെ ഹ്യുമിഡിറ്റി (അന്തരീക്ഷ ഈർപ്പം) ഉയർന്നു നിൽക്കുന്നതാണത്രേ കാരണം. പുനലൂരിനോട് ചേർന്നുകിടക്കുന്ന കോന്നി, അടൂർ മേഖലകളിലും ശക്തമായ ചൂട് അനുഭവപ്പെടുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:summer35.5 degrees Celsius
News Summary - summer Started burning 35.5 degrees Celsius
Next Story