Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎ.ഐ.വൈ.എഫ്...

എ.ഐ.വൈ.എഫ് സമ്മേളന വേദിക്ക് സമീപം പ്രവർത്തകർ തമ്മിൽ കൈയാങ്കളി

text_fields
bookmark_border
aiyf
cancel


മതിലകം: എ.ഐ.വൈ.എഫ് പ്രതിനിധി സമ്മേളന വേദിക്ക് പുറത്ത് പ്രവർത്തകർ തമ്മിൽ കൈയാങ്കളി. എ.ഐ.വൈ.എഫ് കയ്പമംഗലം മണ്ഡലം സമ്മേളനത്തിെൻറ ഭാഗമായി ഞായറാഴ്ച വൈകീട്ട് മതിലകം കളരിപറമ്പ് പി.പി.എം ഹാളിൽ പ്രതിനിധി സമ്മേളനം തുടങ്ങും മുമ്പാണ് പ്രവർത്തകർ തമ്മിൽ അടിപിടിയുണ്ടായത്. കഴിഞ്ഞ വർഷം അച്ചടക്ക നടപടിക്ക് വിധേയനായി പിന്നീട് സി.പി.ഐയിൽ തിരിച്ചെത്തിയ മുൻ ജില്ല പഞ്ചായത്തംഗം ബി.ജി. വിഷ്ണു സമ്മേളന നഗരിയിലേക്ക് എത്തിയപ്പോൾ ഒരു വിഭാഗം പ്രവർത്തകർ തടയുകയായിരുന്നു. തുടർന്നാണ് വാക്കുതർക്കവും സംഘർഷവും ഉണ്ടായത്. നേതാക്കൾ ഇടപെട്ട് ഇരുകൂട്ടരെയും പിന്തിരിപ്പിച്ചു. പ്രശ്നങ്ങൾ അവസാനിച്ച് വിഷ്ണു സ്ഥലം വിട്ട ശേഷമാണ് സമ്മേളനം തുടങ്ങിയത്. സംഭവമറിഞ്ഞ് മതിലകം പൊലീസും സ്ഥലത്തെത്തിയിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AIYFclash
News Summary - clash in AIYF conference
Next Story