Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുലിക്കുഞ്ഞിനെ അകമല...

പുലിക്കുഞ്ഞിനെ അകമല വനംവകുപ്പ് മൃഗചികിത്സ കേന്ദ്രത്തിൽ എത്തിച്ചു

text_fields
bookmark_border
പുലിക്കുഞ്ഞിനെ അകമല വനംവകുപ്പ് മൃഗചികിത്സ കേന്ദ്രത്തിൽ എത്തിച്ചു
cancel

വടക്കാഞ്ചേരി: പാലക്കാട് ഉമ്മിനിയിൽ ജനവാസമേഖലയിൽ അടച്ചിട്ട വീട്ടിൽ കണ്ടെത്തിയ രണ്ട് പുലിക്കുഞ്ഞുങ്ങളിൽ ഒരെണ്ണത്തെ പരിചരണ ചികിത്സയ്ക്കായി അകമല വനംവകുപ്പ് മൃഗചികിത്സ കേന്ദ്രത്തിലെത്തിച്ചു. പുലിക്കുട്ടി പൂർണ ആരോഗ്യവാനാണെന്നും മാതൃ പരിചരണമില്ലാത്ത സാഹചര്യത്തിൽ തുടർച്ചയായി പാലും മരുന്നും നൽകി വരുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. കൃത്യമായ പരിചരണ ചികിത്സയ്ക്കായി മാത്രമാണ് അകമലയിലേക്ക് മാറ്റിയത്.

വനം വകുപ്പിന്‍റെ വന്യജീവി വെറ്ററിനറി സർജൻ ഡോ. ഡേവീസ് എബ്രഹാമിന്‍റെ മേൽനോട്ടത്തിൽ മണ്ണുത്തി വെറ്ററിനറി വിദഗ്ധ സംഘമാണ് ചികിത്സ നൽകി വരുന്നത്. ചികിത്സക്ക് ശേഷം തിരിച്ച് കൊണ്ടുപോകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lepord
News Summary - The tiger cub was taken to the Akamala Forest Department Veterinary Center
Next Story