Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightWadakkancherychevron_rightവനാതിർത്തിയിലെ...

വനാതിർത്തിയിലെ നായ്ക്കളുടെ പാർപ്പിട സജ്ജീകരണത്തിൽ ദുരൂഹത

text_fields
bookmark_border
dogs
cancel

വടക്കാഞ്ചേരി: വനാതിർത്തിയിലെ നായ്ക്കളുടെ പാർപ്പിട സജ്ജീകരണത്തിൽ ദുരൂഹതയേറുന്നു. 200 ഓളം നായ്ക്കളെയാണ് പശ്ചിമഘട്ട സംരക്ഷിത വനമേഖലയിൽ പാർപ്പിച്ചിട്ടുള്ളത്.

നഗരസഭയിലെ പട്ടാണിക്കാട് വനമേഖലയിൽ 200 ഓളം തെരുവ് നായ്ക്കളെ വിവിധ സ്ഥലങ്ങളിൽനിന്ന് പിടികൂടി പാർപ്പിച്ചിട്ടുള്ളത് വനം-നഗരസഭ അധികൃതരുടെ ഒരു അനുമതിയുമില്ലാതെയാണെന്നാണ് അധികൃതരുടെ വാദം. പശ്ചിമഘട്ട സംരക്ഷിത വനമേഖലയിലാണ് നായ്ക്കളെ പാർപ്പിച്ചിട്ടുള്ളതെന്ന് വനം വകുപ്പ് അറിയിച്ചു. സ്വകാര്യ വ്യക്തിയുടെ നീക്കത്തിൽ ദുരൂഹത ആരോപിച്ച് പൊതുജനങ്ങളും രംഗത്തെത്തി.

ധാരാളം മയിലുകൾ, മാനുകൾ എന്നിവയെല്ലാം കണ്ടുവരുന്ന പ്രദേശമാണ് പട്ടാണിക്കാട് വനമേഖല. തെരുവ് നായ്ക്കളുടെ വിഹാരം ഇവയുടെ സ്വതന്ത്ര ആവാസമേഖല തകർക്കുമെന്ന് നാട്ടുകാർ വനം വകുപ്പിന് പരാതി നൽകി. വിദേശ ഫണ്ട് തട്ടിയെടുക്കാനുള്ള തന്ത്രമാണ് പിന്നിലെന്നും പറയുന്നു.

നഗരസഭയുടെ അനുമതിയില്ലാതെ നഗരസഭാതിർത്തിയിൽ തെരുവ് നായ്ക്കളെ പാർപ്പിക്കുന്നത് വിവാദമായതോടെ ചെയർമാൻ പി.എൻ. സുരേന്ദ്രൻ നായ് വളർത്തുകാരനെ നഗരസഭയിലേക്ക് വിളിച്ച് വരുത്തി വിശദീകരണം ആവശ്യപ്പെട്ടു.

നായ്ക്കളെ അടിയന്തരമായി നീക്കി റിപ്പോർട്ട് നൽകണമെന്ന് ചെയർമാൻ ആവശ്യപ്പെട്ടു. തയാറായില്ലെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. നേരത്തെ നടന്ന കൗൺസിൽ യോഗത്തിൽ പട്ടാണിക്കാട് ഉൾപ്പെടുന്ന അകമല ഡിവിഷൻ കൗൺസിലർ ബുഷറ റഷീദ് ഈ വിഷയം ഉന്നയിച്ചിരുന്നു.

തുടർന്നായിരുന്നു അടിയന്തര നടപടി. തങ്ങൾ ചെയ്യുന്നത് സേവനമാണെന്നും തെരുവുകളിൽ പരുക്കേറ്റും അവശതയിലും കഴിയുന്ന മിണ്ടാപ്രാണികളെ പുനരധിവസിപ്പിക്കുകയാണെന്നുമുള്ള നിലപാട് നഗരസഭ അധികൃതർ തള്ളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DogShelterThrissur News
News Summary - Mysteriousness in setting up shelter for dogs in forest boundaries
Next Story