Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപേട്ട ആക്രമണം;...

പേട്ട ആക്രമണം; ഓംപ്രകാശിന്‍റെ കാർ പിടിച്ചെടുത്തു

text_fields
bookmark_border
police
cancel

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിന്‍റെ നേതൃത്വത്തിൽ പേട്ട പൊലീസ് സ്റ്റേഷന് സമീപത്ത് നടന്ന വധശ്രമകേസിൽ അക്രമത്തിന് ഉപയോഗിച്ച ഓംപ്രകാശിന്‍റെ കാർ പൊലീസ് കണ്ടെത്തി. ഓംപ്രകാശിന്‍റെ കവടിയാറിലെ ഫ്ലാറ്റിന് സമീപത്തുനിന്നാണ് വാഹനം പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം ബംഗളൂരുവിൽനിന്ന് ഇബ്രാഹിം റാവുത്തർ, സഹായി സൽമാൻ എന്നിവർ പിടിയിലായിരുന്നു.

സംഭവത്തിൽ ഓംപ്രകാശ് ഉൾപ്പെടെ എട്ടുപേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പിടിയിലായവരെ തലസ്ഥാനത്തെത്തിച്ചു. പേട്ട സി.ഐ റിയാസ് രാജയുടെ നേതൃത്വത്തിൽ പിടിയിലായ പ്രതികളെ ആക്രമണം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പും നടത്തി. മറ്റ് ആറ് പ്രതികൾ ഒളിവിലാണ്. പാറ്റൂരിൽവെച്ച് കൺസ്ട്രക്ഷൻ ഉടമ നിഥിൽ ഉൾപ്പെടെ നാലുപേരെ എട്ടുപേർ ചേർന്ന് ആക്രമിച്ചെന്നാണ് കേസ്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് കാരണമായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assault casepettahomprakash
News Summary - Assault case-Omprakashs car was seized
Next Story