Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightമൺറോഡിൽ കുഴി: ഭീതിയോടെ...

മൺറോഡിൽ കുഴി: ഭീതിയോടെ നാട്ടുകാർ

text_fields
bookmark_border
Pothole
cancel

കിളിമാനൂർ: മഴ ശക്തമായതോടെ പുറംലോകത്തേക്ക് പോകാനുള്ള ഏക മാർഗമായ മൺപാതയിൽ വൻ കുഴി രൂപപ്പെട്ടു. സ്കൂൾ വിദ്യാർഥികളും രക്ഷിതാക്കളും ഭീതിയിൽ. വാഹനങ്ങളും അപകടഭീതിയിൽ. കിളിമാനൂർ പഞ്ചായത്തിലെ 13-ാം വാർഡിൽപെട്ട മലയാമഠം വേളിക്കാട് പ്രദേശത്തേക്കുള്ള ചെമ്മൺ റോഡിലാണ് കഴിഞ്ഞദിവസം വലിയ കുഴി രൂപപ്പെട്ടത്.

മലയാമഠം ഏലാക്കരികിലൂടെയാണ് വേളിക്കാടേക്കുള്ള ഈ റോഡ്. പൈപ്പ് ലൈനിനായി എടുത്ത കുഴികൾ വേണ്ടവിധം മണ്ണിട്ട് മൂടാത്തതാണ് പ്രശ്നകാരണമെന്ന് പ്രദേശവാസികൾ പറയുന്നു. നിരവധി കുട്ടികളാണ് ഇതുവഴി പോങ്ങനാട്, മലയാമഠം, കിളിമാനൂർ പ്രദേശങ്ങളിലെ സ്കൂളിലേക്ക് പോകുന്നത്. സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Potholemud road
News Summary - Pothole on mud road
Next Story