Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightപോങ്ങനാട് കവലയിൽ...

പോങ്ങനാട് കവലയിൽ തെരുവുനായ് ശല്യം രൂക്ഷം; വിദ്യാർഥികളടക്കം ഭീതിയിൽ

text_fields
bookmark_border
stray dog menace
cancel
camera_alt

പോങ്ങനാട് കവലയിൽ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കൂട്ടം  

കിളിമാനൂർ: കിളിമാനൂർ പഞ്ചായത്തിലെ പ്രധാന കവലയായ പോങ്ങനാട്ട് തെരുവുനായ് ശല്യം രൂക്ഷം. വിദ്യാർഥികളും വഴിയാത്രക്കാരുമടക്കം ഭീതിയുടെ നിഴലിൽ. ഒരു ഡസനിലേറെ നായ്ക്കളാണ് രാപകലെന്യേ ടൗണിൽ വിഹരിക്കുന്നത്. സർക്കാർ യു.പി, ഹൈസ്കൂളുകൾ ടൗണിനോട് ചേർന്നാണ് പ്രവർത്തിക്കുന്നത്.

കല്ലമ്പലം, പള്ളിക്കൽ, കിളിമാനൂർ, തട്ടത്തുമല എന്നിവിടങ്ങളിലേക്കുള്ള ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും എ.ടി.എം കൗണ്ടറുകൾക്കുമുന്നിലുമായി തമ്പടിക്കുന്ന തെരുവുനായ്ക്കൾ വഴിയാത്രക്കാർക്കും ഇരുചക്രവാഹനങ്ങൾക്ക് പിന്നാലെയും ഓടിയടുക്കുന്നത് നിത്യസംഭവമാണ്.

ഒന്നിലേറെ പാരലൽ കോളജുകളും ആശുപത്രികളും ടൗൺ കേന്ദ്രീകരിച്ചുണ്ട്. ഇവിടങ്ങളിലെത്തുന്നവരും ഭയപ്പാടിലാണ്. ടൗൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അനധികൃത കോഴിക്കടകൾക്ക് സമീപത്ത് തെരുവുനായ്ക്കൾ കേന്ദ്രീകരിക്കുന്നതായി നിരവധി പരാതികൾ ഉയർന്നെങ്കിലും ഇവക്കെതിരെ നടപടിയെടുക്കാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല. തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് രക്ഷിതാക്കളുടെയും സ്കൂൾ അധികൃതരുടെയും ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stray Dog MenaceThiruvananthapuram NewsAttack
News Summary - Street dog nuisance at Ponganad intersection- Students are in fear
Next Story