Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightSultan Batherychevron_rightസ്റ്റേഡിയം റോഡിൽ...

സ്റ്റേഡിയം റോഡിൽ അപകടക്കെണിയായി സ്ലാബുകൾ

text_fields
bookmark_border
സ്റ്റേഡിയം റോഡിൽ അപകടക്കെണിയായി സ്ലാബുകൾ
cancel
camera_alt

 പനമരം റോഡിൽനിന്ന് മീനങ്ങാടി സ്റ്റേഡിയത്തിലേക്കുള്ള റോഡിൽ തകർന്ന സ്ലാബ്

സുൽത്താൻ ബത്തേരി: താലൂക്കിലെ പ്രധാന സ്റ്റേഡിയമായ മീനങ്ങാടി ശ്രീകണ്ഠപ്പ ഗൗഡർ സ്റ്റേഡിയത്തിലേക്ക് പോകുന്ന റോഡിലെ തകർന്നു കിടക്കുന്ന സ്ലാബുകൾ അപകടക്കെണിയാകുന്നു.

അടുത്തിടെ സ്റ്റേഡിയത്തിൽ നടന്ന ആവേശം സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്.

അതിനുശേഷം പല കായിക മത്സരങ്ങളും ഇവിടെ നടന്നു. എന്നിട്ടും സ്റ്റേഡിയത്തിന്റെ പ്രാധാന്യം അധികൃതർ തിരിച്ചറിയുന്നില്ല.

തകർന്നു കിടക്കുന്ന സ്ലാബുകൾക്ക് മുകളിലൂടെ സൂക്ഷിച്ചു നടന്നില്ലെങ്കിൽ അപകടം ഉറപ്പാണ്. പനമരം റോഡിൽ നിന്നും സ്റ്റേഡിയത്തിലേക്കുള്ള റോഡ് പുതുക്കിപ്പണിയണമെന്ന ആവശ്യത്തിന് വർഷങ്ങൾ പഴക്കമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Public Issue
News Summary - Slabs have become a hazard on Stadium Road
Next Story
RADO